ബോണക്കാടില്‍ 2018 ജനുവരി 5-ന് പോലീസിന്‍റെ നേതൃത്വത്തില്‍ ഉണ്ടായ ഭരണകൂട ഭീകരത വിശ്വാസികള്‍ക്ക് മറക്കാന്‍ കഴിയില്ല. 62 പേരെയാണ് പോലീസ് അടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിച്ചത്.
വനിതാ പോലീസ് പോലുമില്ലാതെ 22 സ്ത്രീകളെ നിഷ്കരണം തല്ലിയൊതുക്കി. 3 വൈദികരുടെ കൈകൾ അടിച്ചൊടിച്ചു. 2 കന്യാസ്ത്രീകളുടെ തല അടിച്ച് പൊട്ടിച്ചു. 32 വിശ്വാസികളുടെ കൈയ്യും കാലും തല്ലിയൊടിച്ചു. വിതുര സ്വദേശിയായ ഒരു വയോധികന്‍റെ കണ്ണ് തകര്‍ത്തു. ഇന്നും അദ്ദേഹത്തിന് കാഴ്ച തിരികെ ലഭിച്ചിട്ടില്ല. വിശ്വാസികള്‍ക്കെതിരെ യഥാര്‍ത്ഥ ഭരണകൂട ഭീകരത.
രാവിലെ തുടങ്ങിയ സമരത്തെ തണുപ്പിക്കാനോ ലാത്തിച്ചാര്‍ജ്ജ് ഒഴിവാക്കാനോ സര്‍ക്കാര്‍ മുതിര്‍ന്നില്ല. കാണിത്തടത്ത് അടികൊണ്ട് ആശുപത്രിയില്‍ വിശ്വാസികളെ കൊണ്ടു പോകുന്ന സമയം തന്നെ, വിതുര ജംഗ്ഷനിലും വിശ്വസികളെ അടിച്ചൊതുക്കി. എല്ലാത്തിനും ഉന്നതങ്ങളില്‍ നിന്ന് എസ്.പി.ക്കും പാലോട് സി.ഐ.ക്കും വിതുര എസ് ഐക്കും നിര്‍ദ്ദേശം.
ഒരു വിശ്വാസ സമൂഹത്തെ പട്ടിയെ തല്ലുന്നത് പോലെയാണ് സര്‍ക്കാര്‍ തെരുവില്‍ നേരിട്ടത്.
ആണ്ടുവട്ടത്തിലെ ഇരുപത്തിരണ്ടാം ഞായർ ഇന്നത്തെ സുവിശേഷ പശ്ചാത്തലം ഏതോ ഒരു ഫരിസേയ പ്രമാണിയുടെ വീട്ടിലെ വിരുന്നുശാലയാണ്. പ്രമുഖ സ്ഥാനങ്ങൾക്കായി തിരക്കുകൂട്ടുന്ന…
ആണ്ടുവട്ടത്തിലെ ഇരുപത്തിയൊന്നാം ഞായർ "കർത്താവേ, രക്ഷപ്രാപിക്കുന്നവർ ചുരുക്കമാണോ?" രക്ഷയാണ് ഇന്ന് ഏറ്റവും അവഗണിക്കപ്പെടുന്ന ഒരു വിഷയം. കാരണം, ജ്ഞാനസ്നാനമേറ്റ പലരും…
ആണ്ടുവട്ടത്തിലെ ഇരുപതാം ഞായർ "ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു…
ആണ്ടുവട്ടത്തിലെ പതിനെട്ടാം ഞായർ ജനക്കൂട്ടത്തില്‍നിന്ന് ഒരു നിർണായക ചോദ്യം ഉയരുന്നു: "ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ!"…
സൈറസ് എസ്., പ്രസിഡന്റ് കെ.സി.വൈ.എം. ആലപ്പുഴ രൂപത "The Indian Constitution guarantees the right to freedom of…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുൻമെത്രാൻ ഡോ.സ്റ്റീഫൻ അത്തിപ്പൊഴിയിൽ പിതാവിന്റെ മൂന്നാം അനുസ്മരണ സമ്മേളനവും മെറിറ്റ് അവാർഡ് വിതരണവും…
This website uses cookies.