
അനിൽ ജോസഫ്
വിതുര: കുരിശുമലയുടെ ചരിത്രത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും നേര്‍ക്കാഴ്ചയായി ബോണക്കാട് കണ്‍വെന്‍ഷന്‍ സെന്റെറില്‍ സംഘടിപ്പിച്ചിരിക്കുന്ന “വിയാക്രൂച്ചിസ് എക്സ്പോ” കാണാന്‍ വന്‍തിരക്ക്. കുരിശുമലയുടെ പഴയ ചിത്രങ്ങളും, കഴിഞ്ഞ വര്‍ഷം കാണിത്തടത്തും വിതുര കലുങ്ക് ജംഗ്ഷനിലും കുരുശുയാത്രക്കിടെ ഉണ്ടായ പോലീസ് മര്‍ദനങ്ങള്‍ എന്നിവയുടെ അപൂര്‍വ്വ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്.
വിവിധ ഫോട്ടോ ജേര്‍ണലിസ്റ്റുകള്‍ പകര്‍ത്തിയ 350 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുളളത്. ൪ വിഭാഗങ്ങളായി തരം തിരിച്ചുളള പ്രദര്‍ശനം കാണാന്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. കുരിശുമല മീഡിയാ കമ്മറ്റിയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.