
സ്വന്തം ലേഖകന്
ബോണക്കാട്: ‘കുരിശ് സഹനത്തിന്റെ പ്രതീക’മാണെന്ന് ബിഷപ് ഡോ.വിൻസെന്റ് സാമുവൽ. കുരിശിനെപ്രതിയുളള വേദനകളിൽ തീർത്ഥാടകർ അലിഞ്ഞ് ചേരുമ്പോഴാണ് കുരിശുമല തീർത്ഥാടനം ധന്യമാകുന്നതെന്നും ബിഷപ് പറഞ്ഞു.
സഹനത്തിന്റെ നാളുകളിലൂടെയാണ് വിശ്വാസികൾ കടന്ന് പോകുന്നത്. കോടതി വിധിയെ മാനിക്കാനും പാലിക്കാനും എല്ലാവരും ബാദ്ധ്യസ്ഥരാണ്. എന്നാൽ, എല്ലാവർക്കും ഒരേ നീതി ലഭ്യമാക്കുമ്പോഴാണ് അതിന് പൂർണ്ണത ലഭിക്കുന്നത്. കുരിശിന് വേണ്ടി തീർത്ഥാടകർ കൂടുതൽ സഹിക്കുമ്പോൾ വിശ്വാസത്തിന് പൂർണ്ണതയുണ്ടാവും.
മലമുകളിലെ തകർക്കപ്പെട്ട കുരിശ് ഒരോ തീർത്ഥാടകന്റെയും മനസിലെ വിങ്ങലാണെന്നും ബിഷപ് പറഞ്ഞു. വരും ദിവസങ്ങളിൽ സഹനത്തോടെ നിയമങ്ങൾ പാലിച്ച് സമ്യപനം പാലിച്ച് തീർത്ഥാടനം നടത്തണമെന്നും ബിഷപ് തീർത്ഥാടകരെ ഓർമ്മിപ്പിച്ചു.
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.