
സ്വന്തം ലേഖകന്‍
ബോണക്കാട്: ‘കുരിശ് സഹനത്തിന്റെ പ്രതീക’മാണെന്ന് ബിഷപ് ഡോ.വിൻസെന്റ് സാമുവൽ. കുരിശിനെപ്രതിയുളള വേദനകളിൽ തീർത്ഥാടകർ അലിഞ്ഞ് ചേരുമ്പോഴാണ് കുരിശുമല തീർത്ഥാടനം ധന്യമാകുന്നതെന്നും ബിഷപ് പറഞ്ഞു.
സഹനത്തിന്റെ നാളുകളിലൂടെയാണ് വിശ്വാസികൾ കടന്ന് പോകുന്നത്. കോടതി വിധിയെ മാനിക്കാനും പാലിക്കാനും എല്ലാവരും ബാദ്ധ്യസ്‌ഥരാണ്. എന്നാൽ, എല്ലാവർക്കും ഒരേ നീതി ലഭ്യമാക്കുമ്പോഴാണ് അതിന് പൂർണ്ണത ലഭിക്കുന്നത്. കുരിശിന് വേണ്ടി തീർത്ഥാടകർ കൂടുതൽ സഹിക്കുമ്പോൾ വിശ്വാസത്തിന് പൂർണ്ണതയുണ്ടാവും.
മലമുകളിലെ തകർക്കപ്പെട്ട കുരിശ് ഒരോ തീർത്ഥാടകന്റെയും മനസിലെ വിങ്ങലാണെന്നും ബിഷപ് പറഞ്ഞു. വരും ദിവസങ്ങളിൽ സഹനത്തോടെ നിയമങ്ങൾ പാലിച്ച് സമ്യപനം പാലിച്ച് തീർത്ഥാടനം നടത്തണമെന്നും ബിഷപ് തീർത്ഥാടകരെ ഓർമ്മിപ്പിച്ചു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്‌ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്‍റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്‍റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.