
സ്വന്തം ലേഖകൻ
പുനലൂർ: തീരശോഷണം പ്രശ്നങ്ങൾ നീതിപൂർവ്വം പരിഹരിക്കാൻ സർക്കാർ ഇടപ്പെടൽ ഉടൻതന്നെ ഉണ്ടാകണമെന്ന ആവശ്യം ഉന്നയിച്ച് തിരുവനന്തപുരം ലത്തീൻ അതിരൂപതാസമരത്തിന് പുനലൂർ രൂപതയുടെ ശക്തമായ പിന്തുണ. രൂപതയിൽ സേവനം ചെയ്യുന്ന വൈദികരും സന്യസ്തരും പുനലൂർ പി.ആർ.ഒ.യും അജപാലന സമിതി സെക്രട്ടറിയുമായ റവ.ഡോ.ക്രിസ്റ്റിജോസഫിന്റെ നേതൃത്വത്തിലാണ് വിഴിഞ്ഞം സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്.
സർക്കാർ വാഗ്ദാനങ്ങൾ ഫയലുകളിൽ മാത്രമായി ഒതുക്കാതെ, സമൂഹത്തിന് ഉപയുക്തമാകുന്ന രീതിയിൽ സമയബന്ധിതമായും ക്രിയാത്മകമായും പ്രാവർത്തികമാക്കാൻ സർക്കാർ തയ്യാറാകണമെന്ന് പുനലൂർ രൂപത ആവശ്യം ഉന്നയിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.