
സ്വന്തം ലേഖകൻ
ബോണക്കാട്: ഇന്നലെ ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവിനെ തുടർന്ന് തീർത്ഥാടകരെ മലമുകളിലേക്ക് തീർത്ഥാടനം നടത്താൻ അനുവധിക്കില്ലെന്ന് നെയ്യാറ്റിൻകര രൂപത വ്യക്‌തമാക്കി.
തീർത്ഥാടകർ മലമുകളിലെ കുരിശിനെ വണങ്ങി പ്രാർത്ഥിക്കാനാണ് എത്തുന്നതെങ്കിലും നിയമങ്ങളും ഉത്തരവുകളും പാലിച്ച് തന്നെ ഇത്തവണ തീർത്ഥാടനം നടത്തണമെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.
വനംവകുപ്പ് പോലീസ് ഉദ്യോഗസ്‌ഥരുടെയും വോളന്റീയേഴ്‌സിന്റെയും നിർദേശങ്ങൾ തീർത്ഥാടകർ കർശനമായി പാലിക്കണമെന്നും വികാരി ജനറല്‍ അഭ്യർത്ഥിച്ചു. തീർത്ഥാടന നാളുകളിൽ ബോണക്കാട് പരിശുദ്ധ അമലോത്‌ഭവ ദേവാലയം കേന്ദ്രീകരിച്ച് തീർത്ഥാടകർ പ്രാർത്ഥന നടത്തണമെന്നും അദേഹം പറഞ്ഞു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.