സ്വന്തം ലേഖകൻ
ബോണക്കാട്: ഇന്നലെ ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവിനെ തുടർന്ന് തീർത്ഥാടകരെ മലമുകളിലേക്ക് തീർത്ഥാടനം നടത്താൻ അനുവധിക്കില്ലെന്ന് നെയ്യാറ്റിൻകര രൂപത വ്യക്‌തമാക്കി.
തീർത്ഥാടകർ മലമുകളിലെ കുരിശിനെ വണങ്ങി പ്രാർത്ഥിക്കാനാണ് എത്തുന്നതെങ്കിലും നിയമങ്ങളും ഉത്തരവുകളും പാലിച്ച് തന്നെ ഇത്തവണ തീർത്ഥാടനം നടത്തണമെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.
വനംവകുപ്പ് പോലീസ് ഉദ്യോഗസ്‌ഥരുടെയും വോളന്റീയേഴ്‌സിന്റെയും നിർദേശങ്ങൾ തീർത്ഥാടകർ കർശനമായി പാലിക്കണമെന്നും വികാരി ജനറല്‍ അഭ്യർത്ഥിച്ചു. തീർത്ഥാടന നാളുകളിൽ ബോണക്കാട് പരിശുദ്ധ അമലോത്‌ഭവ ദേവാലയം കേന്ദ്രീകരിച്ച് തീർത്ഥാടകർ പ്രാർത്ഥന നടത്തണമെന്നും അദേഹം പറഞ്ഞു.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.