
സ്വന്തം ലേഖകൻ
ബോണക്കാട്: ഇന്നലെ ഹൈക്കോടതിയിൽ നിന്നുണ്ടായ ഉത്തരവിനെ തുടർന്ന് തീർത്ഥാടകരെ മലമുകളിലേക്ക് തീർത്ഥാടനം നടത്താൻ അനുവധിക്കില്ലെന്ന് നെയ്യാറ്റിൻകര രൂപത വ്യക്‌തമാക്കി.
തീർത്ഥാടകർ മലമുകളിലെ കുരിശിനെ വണങ്ങി പ്രാർത്ഥിക്കാനാണ് എത്തുന്നതെങ്കിലും നിയമങ്ങളും ഉത്തരവുകളും പാലിച്ച് തന്നെ ഇത്തവണ തീർത്ഥാടനം നടത്തണമെന്ന് നെയ്യാറ്റിൻകര രൂപതാ വികാരി ജനറൽ മോൺ. ജി. ക്രിസ്‌തുദാസ് തീർത്ഥാടകരോട് അഭ്യർത്ഥിച്ചു.
വനംവകുപ്പ് പോലീസ് ഉദ്യോഗസ്‌ഥരുടെയും വോളന്റീയേഴ്‌സിന്റെയും നിർദേശങ്ങൾ തീർത്ഥാടകർ കർശനമായി പാലിക്കണമെന്നും വികാരി ജനറല്‍ അഭ്യർത്ഥിച്ചു. തീർത്ഥാടന നാളുകളിൽ ബോണക്കാട് പരിശുദ്ധ അമലോത്‌ഭവ ദേവാലയം കേന്ദ്രീകരിച്ച് തീർത്ഥാടകർ പ്രാർത്ഥന നടത്തണമെന്നും അദേഹം പറഞ്ഞു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.