
വിതുര: ആദ്യമായി ബോണക്കാട് കുരിശുമലയിലെത്തിയ മലങ്കര സഭയുടെപരമാധ്യക്ഷൻ കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ കുരിശുമല ചെയർമാൻ മോൺ. റൂഫസ് പയസിലിനുമായും റെക്ടർ ഫാ. ഡെന്നിസ് മണ്ണൂരുമായി കുരിശുമലയുടെ തീര്ഥാടനം സംബന്ധിച്ചുണ്ടായിട്ടുളള വിഷയങ്ങൾ ചർച്ച ചെയ്തു.
ഇന്നലെ വൈകിട്ട് 3.30 തോടെ കുരിശുമലയിലെത്തിയ കർദിനാൾ കുരിശുമലക്കെതിരെയുണ്ടായ കോടതി വിധിയിൽ ദുഖം പ്രകടിപ്പിച്ചു.
കോടതി വിധി പാലിച്ച് സ്വയം നിയന്ത്രിച്ച് തീർത്ഥാടനം നടത്താൻ കർദിനാൾ നിർദേശിച്ചു. കുരിശുമല വിഷയത്തിൽ കർദിനാൾ ലത്തീൻ സഭയോട് കാണിച്ച സ്നേഹത്തിന് വൈദികർ നന്ദി അർപ്പിച്ചു. ഉടൻ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് കർദിനാൾ ബോണക്കാട് നിന്ന് മടങ്ങിയത്.
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രിസ്തുവിന്റെ മനുഷ്യാവതാര ജൂബിലി വർഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി ആലപ്പി എക്യുമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ആലപ്പുഴ പട്ടണത്തിലെ…
ജോസ് മാർട്ടിൻ ആലപ്പുഴ/പുന്നപ്ര: ഐ.എം.എസ്. ധ്യാനഭവൻ ഡയറക്ടർ ഫാ. പ്രശാന്ത് ഐ.എം.എസ്. ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടര്ന്ന് നിര്യാതനായി. ഹൃദയാസ്വാസ്ഥ്യത്തെ…
ആഗമനകാലം നാലാം ഞായർ ലൂക്കായുടെ സുവിശേഷത്തിൽ ദൈവദൂതൻ മംഗളവാർത്ത അറിയിക്കുന്നത് മറിയത്തിനോടാണ്. എന്നാൽ മത്തായിയുടെ സുവിശേഷത്തിൽ അത് ജോസഫിനോടാണ്. രണ്ടു…
ജോസ് മാർട്ടിൻ കോട്ടപ്പുറം: കോട്ടപ്പുറം രൂപതയുടെ ചാൻസലറായി റവ.ഡോ. ഹെൽവെസ്റ്റ് റൊസാരിയോയെ ബിഷപ്പ് ഡോ. അംബ്രോസ് പുത്തൻവീട്ടിൽ നിയമിച്ചു. നിലവിൽ…
ആഗമനകാലം മൂന്നാം ഞായർ സ്നാപകൻ ഒരു പ്രതിസന്ധിയിലാണ്. അവൻ പ്രഘോഷിച്ചത് അന്തിമകാല മിശിഹായെയാണ്. നീതി നടപ്പാക്കുന്ന വിധിയാളനായ രക്ഷകനെ, പക്ഷേ…
ജോസ് മാർട്ടിൻ കൊച്ചി: ഭാരത കത്തോലിക്കാ തിരുസഭയിലെ അതിപുരാതന രൂപതകളിൽ ഒന്നായ കൊച്ചി രൂപതയുടെ 36-ാ മത് മെത്രാനായി മോൺ.ആന്റെണി…
This website uses cookies.