വിതുര: ആദ്യമായി ബോണക്കാട് കുരിശുമലയിലെത്തിയ മലങ്കര സഭയുടെപരമാധ്യക്ഷൻ കർദിനാൾ മാർ ക്ലിമിസ് കാതോലിക്കാ ബാവ കുരിശുമല ചെയർമാൻ മോൺ. റൂഫസ് പയസിലിനുമായും റെക്ടർ ഫാ. ഡെന്നിസ് മണ്ണൂരുമായി കുരിശുമലയുടെ തീര്‍ഥാടനം സംബന്ധിച്ചുണ്ടായിട്ടുളള വിഷയങ്ങൾ ചർച്ച ചെയ്തു.
ഇന്നലെ വൈകിട്ട് 3.30 തോടെ കുരിശുമലയിലെത്തിയ കർദിനാൾ കുരിശുമലക്കെതിരെയുണ്ടായ കോടതി വിധിയിൽ ദുഖം പ്രകടിപ്പിച്ചു.
കോടതി വിധി പാലിച്ച് സ്വയം നിയന്ത്രിച്ച് തീർത്ഥാടനം നടത്താൻ കർദിനാൾ നിർദേശിച്ചു. കുരിശുമല വിഷയത്തിൽ കർദിനാൾ ലത്തീൻ സഭയോട് കാണിച്ച സ്നേഹത്തിന് വൈദികർ നന്ദി അർപ്പിച്ചു. ഉടൻ അനുകൂലമായ തീരുമാനമുണ്ടാകുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചാണ് കർദിനാൾ ബോണക്കാട് നിന്ന് മടങ്ങിയത്.
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി :യേശുവുമായുള്ള വ്യക്തിപരമായ ബന്ധത്തില്‍ ആശ്വാസം കണ്ടെത്താനും ലോകത്തോടു സഹാനുഭൂതിയുള്ളവരായിരിക്കാന്‍ അവിടത്തെ ഹൃദയത്തില്‍ നിന്ന് പഠിക്കാനും…
This website uses cookies.