സ്വന്തം ലേഖകന്‍
മൂവാറ്റുപുഴ ; കോതമംഗലം രൂപതക്ക് കീഴിലെ പെരിങ്ങഴ സെന്‍റ് ജോസഫ് പള്ളിയെ തീര്‍ത്ഥാടനകേന്ദ്രമായി 21 ന് കോതമംഗലം ബിഷപ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ പ്രഖ്യാപിക്കും.
1864 നവംബര്‍ ഒന്നിനാണ് പെരിങ്ങഴ പള്ളി സ്ഥാപിതമായത് എല്ലാവര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ 1916-ല്‍ എല്‍പി സ്കൂളും 1979 യുപിസ്കൂളും പള്ളിയുടെ നേതൃത്വത്തില്‍ ആരംഭിച്ചു ജാതി മത ഭേദമന്യേ എല്ലാവരും എല്ലാവര്‍ക്കും ഭവനം എന്ന സ്വപ്നം യാഥാര്‍ത്ഥ്യമാക്കുന്നതിന് വീടുകള്‍ നിര്‍മിച്ച് വാസയോഗ മാക്കുവാനും ഇടവക നേതൃത്വം നല്‍കി.
പ്രായമായ മാതാപിതാക്കള്‍ക്ക് അഗതിമന്ദിരം സ്ഥാപിച്ചത് ഇടവകയുടെ സാമൂഹ്യപ്രതിബദ്ധത ലഭിച്ച അംഗീകാരമായാണ് തീര്‍ത്ഥാടന കേന്ദ്രമായി ഇടവകയെ ഉയര്‍ത്തുന്ന പ്രഖ്യാപനത്തെ ഇടവക സമൂഹം കാണുന്നത്.
21 ന് രാവിലെ 6 45 ന് ബിഷപ്പ് മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍ സ്വീകരണം ഉണ്ടാകും ഏഴിന് പൊന്തിഫിക്കല്‍ കുര്‍ബാന തുടര്‍ന്ന് ബിഷപ്പ് തീര്‍ത്ഥാടന കേന്ദ്രത്തിന്‍റെ പ്രഖ്യാപനം നിര്‍വഹിക്കും
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.