
കുരിശും കുരുത്തോലയും കൈ കോർക്കുന്ന, കണ്ണീരും കരഘോഷവും പരസ്പരം ആശ്ലേഷിക്കുന്ന, ഒരസുലഭ ചരിത്ര നിമിഷമാണ് കഴുതപ്പുറത്ത് കടന്നു വരുന്ന യേശു നാഥന്റെ രാജകീയ ജെറുസലേം പ്രവേശനം.
മരണ ഉത്ഥതാന രഹസ്യങ്ങളുടെ ചുരുൾ നിവർത്താൻ എത്തുന്ന ക്രിസ്തുവിന്റെ പ്രതിജ്ഞാ ബദ്ധത, ആത്മധൈര്യം, നിശ്ചയദാർഢ്യം, ജീവിതസാക്ഷ്യം എന്നിവയ്ക്ക് മുൻപിൽ നാം ശിരസ്സു നമിക്കുന്നു.
വേദനയിൽ വേരോടിയ ജീവിതം കാലത്തിന് തിരിയായി എരിയാൻ കൊടുത്തിട്ട് കടന്നു പോകുന്ന “പരാജിതരുടെ രാജാവിനെ” നിങ്ങൾ സ്നേഹിക്കുന്നുണ്ടോ?
തുടർന്നറിയാൻ വീഡിയോ കാണാം:
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.