ജോസ് മാർട്ടിൻ
ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം ലോകമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് ഓൾ ഇന്ത്യ കാത്തലിക് യൂണിയൻ കേരള ഘടകത്തിന്റെ പത്രക്കുറിപ്പ്. ക്രൈസ്തവർ ദേവാലയത്തിലും ഭവനങ്ങളിലും പരിപാവനമായി സൂക്ഷിക്കുന്ന ചിത്രത്തെയാണ് വികലമായി ചിത്രീകരിച്ചിരിക്കുന്നത്. രാഷ്ട്രീയ ലാഭം നേടാനായി നടത്തുന്നതിനെ മാധ്യമ സ്വാതന്ത്ര്യം എന്ന് വിശേഷിപ്പിക്കുന്നതിനെ ഒരു രീതിയിലും അംഗീകരിക്കാൻ ആവില്ലെന്ന് പത്രകുറിപ്പിൽ പറയുന്നു.
സംസ്ഥാന ചെയർമാൻ അൽഫോൺസ് പെരേര സംസ്ഥാന ജനറൽ സെക്രട്ടറി ബാബു അത്തിപ്പൊഴിയിൽ, സി.ജെ. ജയിംസ് ഫ്രാൻസി ആന്റെറണി, ജോസ് ആന്റെണി, തൊമ്മന ബാബു അമ്പലത്തുംകാല, ജോസ് കുരിശിങ്കൽ, സൈബി അക്കര എന്നിവർ പ്രസംഗിച്ചു.
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്‌ക്കുക എന്നു…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന്‍ (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
ആണ്ടുവട്ടത്തിലെ ഇരുപത്തിയാറാം ഞായർ യേശു അവിശ്വസ്തനായ കാര്യസ്ഥന്റെ ഉപമ പറഞ്ഞുകഴിയുമ്പോൾ പണക്കൊതിയരായ ഫരിസേയര്‍ അവനെ പുച്ഛിക്കുന്നുണ്ട് (16:14). അപ്പോൾ അവൻ…
This website uses cookies.