
ജോസ് മാർട്ടിൻ
കണ്ണൂർ: കെ.ആർ.എൽ.സി.സി. മുൻ അംഗവും ലത്തീൻ കത്തോലിക്ക സമുദായത്തിന്റെ മുഖപത്രമായ ജീവനാദത്തിന്റെ ഉടമസ്ഥാവകാശമുള്ള ലാറ്റിൻ കാത്തലിക് ചാരിറ്റബിൾ ട്രസ്റ്റ് അംഗവുമായ കെ.എസ്. മർക്കോസ് നിര്യാതനായി. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം, 58 വയസായിരുന്നു.
തലശ്ശേരി സെന്റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പലായിരുന്നു. CLC യുടെ ദേശീയ സീനിയർ വൈസ് പ്രസിഡന്റ്, ദേശീയ യൂത്ത് വൈസ് പ്രസിഡന്റ്, ദേശീയ കൺസൾട്ടന്റ്, KRLCC വിദ്യഭ്യാസ കമ്മീഷൻ അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മുപ്പത്ത് വർഷത്തിലേറെ മതാധ്യാപകനായി പ്രവർത്തിച്ചുവരികയായിരുന്നു, കൂടാതെ ഇടവക ഗായക സംഘത്തിലും അംഗമായിരുന്നു.
1990-ൽ മെക്സികോയിൽ വച്ചു നടന്ന വേൾഡ് CLC അസംബ്ലിയിൽ മർക്കോസ് മാഷ് ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു. കണ്ണൂർ രൂപതയിലെ താവം ഇടവകയിലാണ് ജനനം. വാഗ്മിയും യുവജന പരിശീലകനുമായ മർക്കോസ് മാഷിന്റെ നിര്യാണത്തിൽ KRLCC സെക്രട്ടറിയേറ്റ് അനുശോചിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.