ബാലരാമപുരം: നെയ്യാറ്റിൻകര ലത്തീൻ രൂപതക്ക് കീഴിലെ പുനർനിർമ്മാണം പൂർത്തീകരിച്ച അത്താഴമംഗലം വിശുദ്ധ പത്രോസ് ശ്ലീഹാ ദേവാലയം ആശീർവദിച്ചു . നെയ്യാറ്റിൻകര രൂപതാ ബിഷപ് ഡോ.വിൻസെന്റ് സാമുവൽ ആശീർവാദകർമ്മങ്ങൾ ക്ക് മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ബിഷപിന്റെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയും നടന്നു.
നെയ്യാറ്റിന്‍കര റീജിയൻ കോ-ഓഡിനേറ്റർ മോൺസിഞ്ഞോർ വി.പി. ജോസ്, ബാലരാമപുരം ഫൊറോന വികാരി ഫാ. വല്‍സലന്‍ ജോസ്, മുൻ വികാരി ഫാ. ജോസഫ് പെരേര, ചൊവ്വളളൂർ ഇടവക വികാരി ഫാ. ജെൻസണ് പൂവത്തിങ്കൽ, ഇടവക വികാരി ഫാ. വി. എൽ. പോൾ തുടങ്ങിയവർ പങ്കെടുത്തു.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.