സ്വന്തം ലേഖകന്‍
കൊച്ചി: മഹാപ്രളയത്തില്‍ അനിജീവനത്താനായി കേരള കത്തോലിക്കാ സഭ 395 കോടി രൂപ മാറ്റി വക്കുമെന്ന് കെ.സി.ബി.സി. പ്രസിഡന്‍റ് ഡോ.എം സൂസപാക്യം. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ബിഷപ് അറിയിച്ചു.
വിവിധ സന്യസ്ത സമൂഹങ്ങളും സഭാസ്ഥാപനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് കേരള സഭയുടെ നേരിട്ടുളള ഈ പ്രവര്‍ത്തനം. അഞ്ച് വര്‍ഷം കൊണ്ട് പരിപാടി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
വീട് നഷ്ടപെട്ടവര്‍ക്കായി 2620 വീടുകള്‍ കേരള കത്തോലിക്ക സഭ നിര്‍മ്മിച്ച് നല്‍കും. കേടുപാടുകള്‍ സംഭവിച്ച 6620 വീടുകളുടെ പണികളും പൂര്‍ത്തീകരിക്കും. 4262 ശൗചാലയങ്ങളുടെ നിര്‍മ്മാണവും തകര്‍ന്ന 4744 കിണറുകളുടെ നവീകരണവും സഭയുടെ നേതൃത്വത്തില്‍ നടത്തും.
ഭൂമി നഷ്ടമായ 252 കുടുംബങ്ങള്‍ക്ക് സൂജന്യമായി നല്‍കാന്‍ 39.5 ഏക്കര്‍ ഭൂമി തയ്യാറാണെന്ന് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം അറിയിച്ചു.
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
എല്ലാ കണ്ണുകളും വത്തിക്കാനിലേക്ക്... ഏകദേശം 1.4 ബില്യൺ അംഗങ്ങളുള്ള ആഗോള കത്തോലിക്കാ സമൂഹം തങ്ങളുടെ പുതിയ പാപ്പാക്ക് വേണ്ടി പ്രാർത്ഥനയോടെ…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴയിലെ തീരദേശ ഗ്രാമമായ കുതിരപ്പന്തിയിൽ നിന്നും പാപ്പാ നഗറിക്ക്ലേ ജാതി, മത ഭേദമെന്യേ ആലപ്പുഴ രൂപതാ…
ഉത്ഥാന ദിനം ഓട്ടമാണ്. ശൂന്യമായ കല്ലറയിൽ നിന്നും മഗ്ദലേന മറിയം ശിമയോന്റെ അടുത്തേക്ക് ഓടുന്നു. ശിമയോനും യേശു സ്നേഹിച്ചിരുന്ന ശിഷ്യനും…
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ നഗരത്തിലെ സീറോ മലബാർ, മലങ്കര, ലത്തീൻ റീത്തുകൾ സംയുക്തമായി നടത്തിയ കുരിശിന്റെ വഴിക്ക് ചങ്ങനാശ്ശേരി…
This website uses cookies.