
സ്വന്തം ലേഖകന്‍
കൊച്ചി: മഹാപ്രളയത്തില്‍ അനിജീവനത്താനായി കേരള കത്തോലിക്കാ സഭ 395 കോടി രൂപ മാറ്റി വക്കുമെന്ന് കെ.സി.ബി.സി. പ്രസിഡന്റ് ഡോ.എം സൂസപാക്യം. രണ്ട് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും ബിഷപ് അറിയിച്ചു.
വിവിധ സന്യസ്ത സമൂഹങ്ങളും സഭാസ്ഥാപനങ്ങളും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെയാണ് കേരള സഭയുടെ നേരിട്ടുളള ഈ പ്രവര്‍ത്തനം. അഞ്ച് വര്‍ഷം കൊണ്ട് പരിപാടി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
വീട് നഷ്ടപെട്ടവര്ക്കായി 2620 വീടുകള്‍ കേരള കത്തോലിക്ക സഭ നിര്‍മ്മിച്ച് നല്‍കും. കേടുപാടുകള്‍ സംഭവിച്ച 6620 വീടുകളുടെ പണികളും പൂര്‍ത്തീകരിക്കും. 4262 ശൗചാലയങ്ങളുടെ നിര്‍മ്മാണവും തകര്‍ന്ന 4744 കിണറുകളുടെ നവീകരണവും സഭയുടെ നേതൃത്വത്തില്‍ നടത്തും.
ഭൂമി നഷ്ടമായ 252 കുടുംബങ്ങള്‍ക്ക് സൂജന്യമായി നല്കാന് 39.5 ഏക്കര്‍ ഭൂമി തയ്യാറാണെന്ന് ആര്‍ച്ച് ബിഷപ് ഡോ.സൂസപാക്യം അറിയിച്ചു.
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്‍മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: പരിശുദ്ധ മാതാവിനെ "സഹരക്ഷക" എന്ന് വിശേഷിപ്പിക്കരുതെന്ന നിര്‍ദ്ദേശവുമായി വത്തിക്കാന്റെ പുതിയ പ്രബോധനരേഖ. "സഹരക്ഷക, മധ്യസ്ഥ,…
മാർട്ടിൻ N ആന്റണി സഭയെന്ന ചട്ടക്കൂടിന്റെ സൗന്ദര്യാനുഭൂതിയാണ് മറിയം. സ്ത്രൈണ ലാവണ്യമാണവൾ. നമുക്കറിയാം, കാഴ്ചയിൽ നിന്നും കാഴ്ച്ചക്കാരന്റെ ഉള്ളിലേക്ക് പടരുന്ന…
This website uses cookies.