
അനില്‍ ജോസഫ്
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ നിയുക്ത സഹമെത്രാന്‍ ഡോ.സെല്‍വരാജന് മോതിരം അണിയിച്ച് മുന്‍ ആര്‍ച്ച് ബിഷപ്പ് ഡോ.സൂസപാക്യം.
വാര്‍ദ്ധക്യത്തിന്‍റെ വിഷമതകള്‍ക്കിടയിലും . പ്രഖ്യാപന ചടങ്ങ് തുടങ്ങി 10 മിനിറ്റിനുളളില്‍ സൂസപാക്യം പിതാവ് നെയയാറ്റിന്‍കര ബിഷപ്പ്സ് ഹൗസിലെത്തി. ആശംസാ പ്രസംഗത്തില്‍ ഡോ.സെല്‍വരാജന്‍റെ പിതാവ് ദാസനുമൊത്ത് വലിയവിള ക്രിസ്തുരാജ ദേവാലയത്തിലെ പ്രവര്‍ത്തനങ്ങളില്‍ സൂസപാക്യം പിതാവിനെ സഹായിച്ചിരുന്ന സംഭവം വിവരിച്ച് വാചാലനായി.
തന്‍റെ അജപാലനകാലത്തെ സൗഹൃദം മുതല്‍ 3 വര്‍ഷം മുമ്പ് വിരമിക്കുന്നത് വരെയുളള ചില സംഭവങ്ങള്‍ വിവരിച്ച പിതാവ് ഡോ.സെല്‍വരാജന് വേണ്ടി പ്രത്യേകം കരുതിവച്ചിരുന്ന കുരിശടങ്ങുന്ന വെളളിമാലയും സമ്മാനിച്ചാണ് മടങ്ങി.
സ്നേഹിതന്‍റെ മകന് വെളളിമാല പുതിയ മെത്രാനെ പ്രഖ്യാപിക്കുമ്പോള്‍ വ്യത്യസ്തനായി സൂസപാക്യം പിതാവ്
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.