പാലക്കാട്: വാക്കുകൾ വെറും കുമിളകളോ അക്ഷരക്കൂട്ടങ്ങളോ അല്ല. ചേരുവകൾ കൃത്യമാകുമ്പോൾ അതു താളബോധമുള്ള സംഗീതമായി പുനർജനിക്കും. ഇമ്പമാർന്ന ശബ്ദത്തിൽ ഹൃദയത്തോടു ചേർന്നുനിൽക്കും. അർഥവും സ്നേഹവും പ്രതീക്ഷയും വാരിക്കോരി നൽകും. രചനയിലും ശബ്ദത്തിലും ഈ കാവ്യനീതി കാലം പകർന്നുനൽകിയപ്പോൾ സിസ്റ്റർ ഡോ. ക്രിസ്റ്റി ആദ്യം പാട്ടുകാരിയായി. പിന്നെ രചനയും സംഗീതവും നിർവഹിച്ചു.
അധ്യാപിക, വൈസ് പ്രിൻസിപ്പൽ, പാട്ടുകാരി, രചയിതാവ്, സംഗീതസംവിധാനം എന്നീ മേഖലകളിലെല്ലാം സിസ്റ്റർ കൈയൊപ്പു ചാർത്തിക്കഴിഞ്ഞു.
പാലക്കാട് ജയ് ക്രിസ്റ്റോ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ക്രിസ്റ്റി സിഎംസി സ്വന്തമായി രചനയും സംഗീതവും നിർവഹിച്ച ആദ്യ ഭക്തിഗാന സിഡി പുറത്തിറങ്ങി. “ആ ഗേഹം അനശ്വര ഗേഹം” എന്ന പേരുള്ള സിഡിയിൽ മൃതസംസ്കാരവേളകളിൽ ആലപിക്കാനുതകുന്ന പ്രാർഥനാഗാനങ്ങളാണുള്
പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പ്രകാശനം നിർവഹിച്ച സിഡിയിൽ ബിഷപ്പിന്റെ അനുഗ്രഹപ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനാലാപനങ്ങളിലൂടെ പ്രശസ്തനായ കെസ്റ്ററാണ് മുഖ്യഗായകൻ. കൂടാതെ ആർ.വി. കപ്പൂച്ചിൻ (ഫാ. റോജർ), സിസ്റ്റർ എമിൽ മരിയ സിഎംസി, സിസ്റ്റർ ജെസ്ന സിഎംസി, ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ എന്നിവരും പാടിയിട്ടുണ്ട്. സങ്കീർത്തനാലാപനത്തിലൊ
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.