
തൃക്കൊടിത്താനം: ചട്ടയും മുണ്ടും കവുണിയും കുണുക്കും അണിഞ്ഞ കൊച്ചു സുന്ദരികൾ, ജൂബായും മുണ്ടും അണിഞ്ഞ കൊച്ചു മിടുക്കന്മാർ. മാർഗംകളിയും റമ്പാൻപാട്ടും അരങ്ങുണർത്തി
തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോനപള്ളിയി
ആയിരത്തിയഞ്ഞൂ
കുട്ടികൾക്ക് പുറമെ അധ്യാപികമാരും ചട്ടയും മുണ്ടും കുണുക്കും അണിഞ്ഞെത്തിയത് സംഗമത്തെ ഏറെ പ്രോജ്ജ്വലമാക്കി.
പ്രഭാതം മുതൽ പരമ്പരാഗത നസ്രാണിവേഷം ധരിച്ച കുട്ടികളും മുതിർന്നവരും തൃക്കൊടിത്താനം ഫൊറോനാ പള്ളിയിലേക്ക് എത്തിച്ചേർന്നത് കൗതുകക്കാഴ്ചയാ
മാർ തോമ്മായുടെ മാർഗം പിന്തുടരുമെന്ന് ദേവാലയത്തിനു മുന്നിലെ കൽക്കുരിശ് സാക്ഷിയായി കുട്ടികൾ പ്രതിജ്ഞ എടുത്തു.
രാവിലെ അതിരൂപത മതബോധന കേന്ദ്രം ഡയറക്ടർ ഫാ. ജോബി കറുകപറന്പിൽ സംഗമം ഉദ്ഘാടനം ചെയ്തു. വികാരി ഫാ. വർഗീസ് കാലായിൽ അധ്യക്ഷത വഹിച്ചു.
ഉച്ചയ്ക്കു നസ്രാണി കലാരൂപങ്ങളായ മാർഗംകളി, റമ്പാൻ പാട്ടു തുടങ്ങി വിവിധ കലാരൂപങ്ങൾ അരങ്ങേറി.
ഫാ. ജിജോ കുറിയന്നൂർ പറന്പിൽ, ഫാ. ജോസഫ് പൂവേലിൽ, ഹെഡ്മാസ്റ്റർ ജാൻസണ് ജോസഫ്, സിജോ ആന്റണി, ട്രസ്റ്റി ജേക്കബ് മനയ്ക്കൽ, പി.ടി.എ. പ്രസിഡന്റ് ബാബു പഴയചിറ എന്നിവർ നേതൃത്വം നൽകി.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.