
ചങ്ങനാശേരി: തൊഴിലിന്റെ മഹത്വം വിളിച്ചോതിയും തൊഴിലാളിയുടെ കരുത്ത് തെളിയിച്ചും കേരള ലേബർ മൂവ്മെന്റ് അതിരൂപതാ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മെയ്ദിനറാലി അഞ്ചുവിളക്കിന്
പതാകകളും മുത്തുക്കുടകളും തൊഴിൽ, കാർഷിക, സാമൂഹ്യ രംഗങ്ങളിലെ വിവിധ വിഷയങ്ങൾ പ്രമേയമായ ഫ്ലോട്ടുകളും റാലിയെ വർണാഭമാക്കി. അരമനപടിയി
ഓരോ പൗരനും തൊഴിലിന്റെ മഹത്വം മനസിലാക്കണമെ
സമ്മാനദാനവും എവർറോളിംഗ് ട്രോഫി വിതരണവും സഹായമെത്രാൻ നിർവഹിച്ചു. തോമസ് വി. ആനക്കാട്, ബീന സണ്ണി മാളിയേക്കൽ, ബിജു പൊരുന്നകോട്ട് എന്നിവർ ജീവിതത്തിൽ കെ.എൽ.എം. ചെലുത്തിയ മാറ്റങ്ങൾ പങ്കുവച്ചു. ഡയറക്ടർ ഫാ.ബെന്നി കുഴിയടി ആമുഖപ്രസംഗം നടത്തി. സംസ്ഥാന സെക്രട്ടറി പി. സി. കുഞ്ഞപ്പൻ, പി.ആർ.ഒ. ജോഷി കൊല്ലാപുരം എന്നിവർ പ്രസംഗിച്ചു.
റാലിയിൽ പാറമ്പുഴ യൂണിറ്റ് ഒന്നാംസ്ഥാനവും ചാഞ്ഞോടി യൂണിറ്റ് രണ്ടാംസ്ഥാനവും നാലുകോടി, ചങ്ങനാശേരി കത്തീഡ്രൽ യൂണിറ്റുകൾ മൂന്നാംസ്ഥാനവും നേടി.
കായികമേളയിൽ ഓവറോൾ ചാംമ്പയ്ൻഷിപ്പ് ചീരഞ്ചിറ യൂണിറ്റും വടംവലി ഒന്നാം സ്ഥാനം സെന്റ് മേരീസ് ചർച്ച് വെട്ടിമുകളും രണ്ടാം സ്ഥാനം സെന്റ് തോമസ് ചർച്ച് നാലുകോടിയും നേടി. വനിതകളുടെ മത്സരത്തിൽ ലിറ്റിൽ ഫ്ളവർ കടുവാക്കുളം ഒന്നാം സ്ഥാനവും ചീരഞ്ചിറ സെന്റ് ജോർജ് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മികച്ച യൂണിറ്റായി ചാഞ്ഞോടിയും മികച്ച സംഘമായി ലിറ്റിൽ ഫ്ളവർ കടുവാക്കുളവും വനിതകളുടെ നല്ല സംഘമായി അമല കടുവാക്കുളവും തെരഞ്ഞെടുക്കപ്
ജോജൻ ചക്കാലയിൽ, റൈനു കളത്തിൽ, മാർട്ടിൻ പുല്ലുകാട്ടുപറ
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.