
അങ്കമാലി: കർമലീത്ത സന്യാസിനി സമൂഹാംഗമായി
നാളെ രാവിലെ 10.30-ന് അനുസ്മരണ ദിവ്യബലിക്കു മാർ കുര്യാക്കോസ് ഭരണികുളങ്ങര നേതൃത്വം കൊടുക്കും. മാർ തോമസ് ചക്യത്ത്, മാർ മാത്യു വാണിയക്കിഴക്കേ
കറുകുറ്റി സെന്റ് സേവ്യർ ഫൊറോനാ ദേവാലയത്തിന്റെ
അങ്കമാലി മള്ളുശേരി തട്ടാട് പയ്യപ്പിള്ളി ഔസേപ്പിന്റെയും മറിയയുടെയും മകളായി 1906 ഡിസംബർ 10-നാണ് അന്നക്കുട്ടി എന്നു പേരുള്ള മദറിന്റെ ജനനം. 1924 ലാണ് കർമലീത്താ മഠത്തിൽ മദർ പരിശീലനം ആരംഭിച്ചത്.1928
അധ്യാപിക, പ്രധാനാധ്യാപിക, കർമലീത്താ സഭയുടെ വിവിധ പ്രൊവിൻസുകളു
അനുസ്മരണ ദിനാഘോഷത്തിനു മുന്നോടിയായി ഇന്നലെ രാവിലെ 10-ന് ദൈവദാസി മദർ മേരി സെലിന്റെ കബറിടം സ്ഥിതി ചെയ്യുന്ന നവീകരിച്ച കറുകുറ്റി കർമലീത്ത മഠം തിരുഹൃദയ ചാപ്പലിന്റെ വെഞ്ചരിപ്പ് കർമം എറണാകുളം- അങ്കമാലി അതിരൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ നിർവഹിച്ചു.
വിശുദ്ധ കുർബാനയ്ക്കുശേ
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.