
കട്ടക്കോട് ഫൊറോന എല്‍ സി വൈ എം ഡയറക്‌ടര്‍ ഫാ.എ എസ് പോളിന്റെ യുവജന ദിന ചിന്തകള്‍
യേശുവിന്റെ യുവത്വം മാതൃകയാക്കി, നന്മയുടെയും വിശ്വാസത്തിന്റെയും സ്നേഹത്തിന്റെയും വക്താക്കളാകേണ്ടവർ, തോന്ന്യാസത്തിന്റെ ഫ്രീക്കൻമാരായി വിരാജിക്കുമ്പോൾ മുരടിക്കുന്ന യുവത്വത്തിന്റെ പ്രതിഛായയാണ് അനുഭവവേദ്യമാകുന്നത്.
യുവജനങ്ങൾ വിശ്വാസത്തിൽ യുവത്വം നടിച്ച് വിശ്വാസത്തിൽ ചാപല്യം വിളമ്പുന്നവരാകുന്നു. വിശ്വാസത്തിൽ യുവത്വം പാലിക്കുന്നവരാകാതെ, വിശ്വാസത്തിൽ മേൽക്കോയ്‌മ പുലർത്തുന്നവരാകണം.
വിശ്വാസം അതിന്റെ പൂർണ്ണതയിൽ പാലിക്കുമ്പോഴാണ്, യുവത്വത്തിൽ വിശ്വാസത്തിന്റെ വക്താക്കളായി മാറുന്നത്.
പ്രാർത്ഥന, പഠനം, പ്രവർത്തനം എന്നിവയിലൂന്നിയ യുവജന പ്രസ്ഥാനത്തിന്റെ കർമ്മപദ്ധതികൾ വിശ്വാസജീവിതത്തിന് നാഴികകല്ലാകാൻ, അതിന്റെ മേൽക്കോയ്‌മ സ്ഥാപിക്കാൻ, സഭ നേരിടുന്ന വെല്ലുവിളികളെ സംയമനത്തോടെ നേരിട്ട് കണ്ടുമുട്ടുന്നതിൽ സുവിശേഷ ചൈതന്യം പ്രസരിപ്പിക്കാൻ കത്തോലിക്കാ യുവജന പ്രസ്ഥാനത്തിന്റെ വലുതും ചെറുതുമായ എല്ലാ സാരഥികൾക്കുമാകട്ടെ എന്ന് ആശംസിക്കുന്നു. യുവജനാശംസകൾ നേരുന്നു.
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
This website uses cookies.