
തിരുവനന്തപുരം ; സര്‍ക്കാരിന്റെ ജനദ്രോഹ മദ്യ നയത്തിനെതിരെ കെസിബിസി മദ്യ വിരുദ്ധ സമതിയുടെ നേതൃത്വത്തില്‍ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നില്‍ ധര്‍ണ്ണ നടത്തും . മദ്യ ശാലകളുടെ ദൂര പരിധി 200 മീറ്റര്‍ നിന്ന് 50 മീറ്ററായി കുറച്ച് കൊണ്ട് മദ്യ ലഭ്യത ജനകീയ മാക്കിയ സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധിച്ചുകൊണ്ടാണ് ധര്‍ണ്ണ സംഘടിപ്പിച്ചിരിക്കുന്നത്.
സര്‍ക്കാരിന്റെ പ്രഥമവും പ്രാധാനവുമായ ഉത്തരവാദിത്വം ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുക ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പ് വരുത്തുക എന്നതാണ്. പ്രതികരണ ശേഷിയില്ലാത്ത ജനമാക്കി തീര്‍ക്കുന്ന നയ വൈകല്യങ്ങള്‍ ജനദ്രോഹമാണെന്നും കെസിബിസി മദ്യ നിരേധന സമിതി പറയുന്നു. നെയ്യാറ്റിന്‍കര രൂപതയിലെ കെഎല്‍സിഎ , കെഎല്‍സിഡബ്ല്യൂഎ , കെസിവൈഎം പ്രവര്‍ത്തകര്‍ ധര്‍ണ്ണയില്‍ പങ്കെടുക്കും .
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.