ബോണക്കാട് ; കുരിശുമലയിലെ കുരിശ് വീണ്ടും തകര്‍ത്തത് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന് ഏല്‍ക്കുന്ന വെല്ലുവിളിയാണെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. മന്ത്രി തല ചര്‍ച്ചയുടെ അടിസ്‌ഥാനത്തില്‍ സ്‌ഥാപിച്ച കുരിശാണ് തകര്‍ക്കപ്പെട്ടത്. ബോണക്കാട് വിശ്വാസ പാരമ്പര്യവും വിശ്വാസ ചൈതന്യവും തകര്‍ക്കാനുളള ചില ശക്‌തികളുടെ ശക്‌തമായ പ്രവര്‍ത്തനം നാളുകളായി ബോണക്കാട് നടക്കുന്നതിന്റെ അവസാന ഉദാഹരണമാണ് കുരിശു തകര്‍ക്കപ്പെട്ടതിന് പിന്നിലെന്ന് വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്‌തുദാസ് പറഞ്ഞു.
സഭ സമാധാനപരമായും സൗമ്യവുമായാണ് ബോണക്കാട് വിഷയത്തില്‍ ഇടപെട്ടിട്ടുളളത് അത് തുടരാന്‍ തന്നെയാണ് താല്‍പ്പര്യവും എന്നാല്‍ സഭയുടെ വിശ്വാസ ചൈതന്യത്തിനേല്‍ക്കുന്ന മുറിവുകള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്വന്തം ലേഖകന്‍ ഭുവനേശ്വര്‍ : കോണ്‍ഫറന്‍സ് ഓഫ് കാത്തലിക് ബിഷപ്സ് ഓഫ് ഇന്ത്യയുടെ (സിസിബിഐ) പ്രസിഡന്‍റായി കര്‍ദ്ദിനാള്‍ ഫിലിപ്പ് നേറി…
സ്വന്തം ലേഖകന്‍ ഭൂവനേശ്വര്‍ : ലത്തീന്‍ ദിവ്യബലിക്കുപയോഗിക്കുന്ന റോമന്‍ മിസാളിന്‍റെ പുതുക്കിയ പതിപ്പ് പുറത്തിറക്കി സിസിബിഐ. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടക്കുന്ന…
യേശുവിന്റെ സമർപ്പണത്തിരുന്നാൾ "മോശയുടെ നിയമമനുസരിച്ച്, ശുദ്ധീകരണത്തിനുള്ള ദിവസങ്ങള്‍ പൂര്‍ത്തിയായപ്പോള്‍, അവര്‍ അവനെ കര്‍ത്താവിനു സമര്‍പ്പിക്കാന്‍ ജറുസലെമിലേക്കു കൊണ്ടുപോയി" (ലൂക്കാ 2…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : അമേരിക്കയില്‍ വിമാനാപകടത്തില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലികളും പ്രാര്‍ഥനയുമായി ഫ്രാന്‍സിസ് പാപ്പ. വാഷിംഗ്ടണ്‍ ഡിസിയിലെ പൊട്ടോമാക്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : പാവപ്പെട്ടവരെയും ദുര്‍ബലരെയും സ്വീകരിക്കുവാനായി തുറന്നിട്ട ഒരിടമായി സഭ മാറണമെന്ന് ഇന്ത്യന്‍ കത്തോലിക്കാസഭാനേതൃത്വങ്ങളെ ഓര്‍മ്മിപ്പിച്ച്…
അനില്‍ ജോസഫ് ഭുവനേശ്വര്‍ (ഒഡീഷ) : ഇന്ത്യയിലെ മതസ്വാതന്ത്രിത്തില്‍ കടുത്ത ആശങ്ക അറിയിച്ച് ഗോവ-ദാമന്‍ ആര്‍ച്ച് ബിഷപ്പും സിസിബിഐ…
This website uses cookies.