
ബോണക്കാട് ; കുരിശുമലയിലെ കുരിശ് വീണ്ടും തകര്‍ത്തത് കേരളത്തില്‍ ഇപ്പോള്‍ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന് ഏല്ക്കുന്ന വെല്ലുവിളിയാണെന്ന് നെയ്യാറ്റിന്‍കര ലത്തീന്‍ രൂപത. മന്ത്രി തല ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സ്ഥാപിച്ച കുരിശാണ് തകര്‍ക്കപ്പെട്ടത്. ബോണക്കാട് വിശ്വാസ പാരമ്പര്യവും വിശ്വാസ ചൈതന്യവും തകര്‍ക്കാനുളള ചില ശക്തികളുടെ ശക്തമായ പ്രവര്‍ത്തനം നാളുകളായി ബോണക്കാട് നടക്കുന്നതിന്റെ അവസാന ഉദാഹരണമാണ് കുരിശു തകര്‍ക്കപ്പെട്ടതിന് പിന്നിലെന്ന് വികാരി ജനറല്‍ മോണ്‍. ജി. ക്രിസ്തുദാസ് പറഞ്ഞു.
സഭ സമാധാനപരമായും സൗമ്യവുമായാണ് ബോണക്കാട് വിഷയത്തില്‍ ഇടപെട്ടിട്ടുളളത് അത് തുടരാന്‍ തന്നെയാണ് താല്‍പ്പര്യവും എന്നാല്‍ സഭയുടെ വിശ്വാസ ചൈതന്യത്തിനേല്ക്കുന്ന മുറിവുകള്‍ ഇനിയും കണ്ടില്ലെന്ന് നടിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സകല മരിച്ച വിശ്വാസികളുടെയും ഓർമ്മദിനം "സഹോദരരേ, പ്രത്യാശയില്ലാത്ത മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ നിങ്ങള്‍ ദുഃഖിക്കാതിരിക്കാന്‍, നിദ്രപ്രാപിച്ചവരെപ്പറ്റി നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണമെന്നു ഞങ്ങള്‍ ആഗ്രഹിക്കുന്നു"…
ജോസ് മാർട്ടിൻ ആരാധനാക്രമവത്സരം അനുസരിച്ചാണ് സാധാരണയായി ഞായറാഴ്ച ആചരണം നടന്നുവരുന്നത്. കർത്താവിന്റെ ദിവസമായ ഞായറാഴ്ചകളിൽ പൊതുവെ മറ്റു തിരുനാളുകൾ ആഘോഷിക്കാറില്ല,…
അനിൽ ജോസഫ് വത്തിക്കാൻ സിറ്റി: നവംബര്‍ 27 മുതല്‍ ഡിസംബര്‍ 2 വരെ തുര്‍ക്കിയിലേക്കും ലെബനനിലേക്കുമുള്ള പോപ്പ് ലിയോ പതിനാലാമന്‍…
അനിൽ ജോസഫ് വത്തിക്കാന്‍ സിറ്റി: ആജ്ഞാപിക്കാനും കല്‍പ്പിക്കാനും സഭയില്‍ ആരും വിളിക്കപ്പെടുന്നില്ലെന്നും സഭയിലെ പരമോന്നത ഭരണം സ്നേഹമാണെന്നും ലിയോ 14-ാമന്‍…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി: 'ക്രിസ്ത്യന്‍ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള'രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തില്‍ ലിയോ…
ജോസ് മാർട്ടിൻ കൊച്ചി: കൊച്ചി രൂപതയുടെ 36- മത്തെ മെത്രാനായി മോൺ.ആന്റണി കാട്ടിപ്പറമ്പിലിനെ ലിയോ പതിനാലാമൻ പാപ്പാ നിയമിച്ചു. കൊച്ചി…
This website uses cookies.