
സ്വന്തം ലേഖകൻ
വത്തിക്കാൻ സിറ്റി : ലോകമെമ്പാടുമുള്ള പൂരിപക്ഷം രാജ്യങ്ങളും എല്ലാവർഷവും ഫാത്തിമാ മാതാവിന്റെ തിരുനാൾദിനമായ മെയ് 13 ലോക മാതൃദിനമായിട്ടാണ് ആചരിക്കുക. പതിവ് തെറ്റിക്കാതെ ഈ വർഷവും ഫ്രാൻസിസ് പാപ്പാ ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആശംസകളർപ്പിച്ചു.
“എല്ലാ അമ്മമാരും തങ്ങളുടെ കുടുംബത്തിന്റെ ഭദ്രതയ്ക്കും സംരക്ഷണത്തിനുമായി കാണിക്കുന്ന ത്യാഗത്തെ ഓർത്ത് അവർക്ക് ആശംസകളർപ്പിക്കാൻ ഞാനഗ്രഹിക്കുന്നു”; പോപ്പ് പറഞ്ഞു. അതോടൊപ്പം, “സ്വർഗത്തിൽനിന്നു നമ്മെ നോക്കുകയും നമ്മുടെ സംരക്ഷണത്തിനുവേണ്ടി നിരന്തരം പ്രാർത്ഥിക്കുകയും ചെയ്യുന്ന അമ്മമാരെയും ഓർക്കുന്നു” പരിശുദ്ധ പിതാവ് പറഞ്ഞു.
ഫാത്തിമാ മാതാവിന്റെ തിരുനാൾ ദിനം കൂടിയായ മെയ് 13 ഞായറാഴ്ച, പ്രത്യേകമായി നമ്മുടെ യാത്ര തുടരാൻ സഹായിക്കുന്ന സ്വർഗീയമാതാവിനോടു പ്രാർഥിക്കാം, എന്ന് പാപ്പാ ആഹ്വാനം ചെയ്തു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.