
സ്വന്തം ലേഖകൻ
പുനലൂർ: വി.യൗസേപ്പിതാവിന്റെ വർഷാചരണ സമാപന ആഘോഷം ശൂരനാട് സെന്റ് ജോസഫ് ഫെറോന ദേവാലയത്തിൽ വച്ച് നടന്നു. പുനലൂർ രൂപതാ അധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവിന്റെ മുഖ്യ കാർമികത്വത്തിൽ നടന്ന ബലിയർപ്പണത്തിൽ രൂപതയിലെ വൈദീകരും, സന്യസ്ഥരും, അൽമായ വിശ്വാസികളും പങ്കെടുത്തു. വി.യൗസേപ്പിതാവ് നീതിമാനും വിശ്വസ്തനുമായ പിതാവായിരുന്നുയെന്ന് ബിഷപ്പ് സെൽവിസ്റ്റർ പൊന്നുമുത്തൻ തന്റെ ആമുഖ സന്ദേശത്തിൽ ഓർമ്മപ്പെടുത്തി.
വി.യൗസേപ്പിതാവിന്റെ ഗുണങ്ങളെ ആസ്പദമാക്കി സെന്റ് അലോഷ്യസ് മൈനർ സെമിനാരി വൈസ് റെക്ടർ ഫാ.രാജു പൗലോസ് വചന വിചിന്തനം നടത്തി. ശുശ്രൂഷ മിനിസ്ട്രി കോഡിനേറ്റർ ഫാ.ബെനഡിക്ട് തേക്ക് വിള ഏവർക്കും നന്ദി രേഖപ്പെടുത്തി. സമാപന ആഘോഷം അനുഗ്രഹത്തിന്റെയും സന്തോഷത്തിന്റെയും കൂട്ടായ്മയായിരുന്നുവെന്ന് രൂപതാ പി.ആർ.ഓ. പറഞ്ഞു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.