സ്വന്തം ലേഖകന്‍
പുനലൂർ : പുനലൂർ ലത്തീൻ കത്തോലിക്കാ രൂപതയുടെ പുതിയ വികാരി ജനറലായി മോൺസിഞ്ഞോർ സെബാസ്റ്റ്യൻ വാസിനെ,പുനലൂർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ സെൽവിസ്റ്റർ പൊന്നുമുത്തൻ പിതാവ് നിയമിച്ചു.
2001 ജനുവരി 4 ന് അഭിവന്ദ്യ മത്യാസ് കാപ്പില്‍ പിതാവിന്‍ നിന്ന് പൗരോഹിത്യം സ്വീകരിച്ച അച്ചന്‍ അദ്യം പുനലൂര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ ഡയറക്ടറായി നിയമിതനായി. തുടര്‍ന്ന് പുനലൂര്‍ രൂപതയിലെ കൊഴുവല്ലൂര്‍, പൊറ്റമേല്‍ക്കടവ്, കുന്നം തുടങ്ങിയ ഇടവകകളില്‍ സേവനം അനുഷ്ടിച്ചു.
മരുതിമൂട് സെന്റ് ജ്യൂഡ് തീർത്ഥാടന ആലയത്തിലെ റെക്ടറായി സേവനം ചെയ്തു വരികയാണ്, പുതിയ നിയമനം.
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.