ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാംഗം ഫാ.ജിജു അറക്കത്തറ ഡോക്ടറേറ്റ് നേടി. ഫിലിപ്പൈൻസിലെ മനില സെന്റ് തോമസ് പൊന്തിഫിക്കൽ റോയൽ സർവ്വ കലാശാലയിൽ നിന്ന് ‘ക്ലിനിക്കൽ സൈക്കോളജി’യിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സമ്മർദ്ദത്തിലായ അമ്മമാരെ സംബന്ധിച്ച വിഷയത്തിലായിരുന്നു ഗവേഷണം. ഈ വിഷയത്തിൽ ദേശീയ-അന്തർദേശീയ ജേർണലുകളിൽ ഫാ.ജിജു അറക്കത്തറയുടെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടപ്പും രൂപതയിലെ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ അറക്കത്തറ പരേതരായ ജോർജ് – ലീലാമ്മ ദമ്പതികളുടെ മകനാണ് ഫാ.ജിജു അറക്കത്തറ.
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.