
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാംഗം ഫാ.ജിജു അറക്കത്തറ ഡോക്ടറേറ്റ് നേടി. ഫിലിപ്പൈൻസിലെ മനില സെന്റ് തോമസ് പൊന്തിഫിക്കൽ റോയൽ സർവ്വ കലാശാലയിൽ നിന്ന് ‘ക്ലിനിക്കൽ സൈക്കോളജി’യിലാണ് ഡോക്ടറേറ്റ് കരസ്ഥമാക്കിയത്.
മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ സമ്മർദ്ദത്തിലായ അമ്മമാരെ സംബന്ധിച്ച വിഷയത്തിലായിരുന്നു ഗവേഷണം. ഈ വിഷയത്തിൽ ദേശീയ-അന്തർദേശീയ ജേർണലുകളിൽ ഫാ.ജിജു അറക്കത്തറയുടെ ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കോട്ടപ്പും രൂപതയിലെ കോട്ടുവള്ളി സെന്റ് സെബാസ്റ്റ്യൻ ഇടവകയിൽ അറക്കത്തറ പരേതരായ ജോർജ് – ലീലാമ്മ ദമ്പതികളുടെ മകനാണ് ഫാ.ജിജു അറക്കത്തറ.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.