
ജോസ് മാർട്ടിൻ
കോട്ടപ്പുറം: കോട്ടപ്പുറം രൂപതാംഗം ഫാ.സിജിൽ സേവ്യർ മുട്ടിക്കൽ തത്വശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ജർമ്മനിയിലെ പാസൗ സർവ്വകലാശാലയിൽ നിന്നാണ് ഈ നേട്ടം കൈവരിച്ചത്. “പ്രപഞ്ച ശാസ്ത്രവുമായി ബന്ധപ്പെട്ട് ശ്രീ ശങ്കരന്റെയും വിശുദ്ധ തോമസ് അക്വിനാസിന്റെയും ചിന്തകളിലുള്ള ഐക്യവും വ്യത്യാസവുമായിരുന്നു” ഗവേഷണ വിഷയം.
പത്തു വർഷമായി ജർമ്മനിയിലെ പാസൗ രൂപതയിൽ സേവനം ചെചെയ്തുവരുന്ന റവ.ഡോ.സിജിൽ സേവ്യർ ഇപ്പോൾ ഐഹഫോർമ് വാൾഡ് സെന്റ് പീറ്റർ ആന്റ് പോൾ പള്ളിയിൽ സഹവികാരിയായി സേവനം ചെയ്യുകയാണ്. അജപാലന ദൗത്യത്തിനിടയിലും അഞ്ച് വർഷം കൊണ്ട് ഗവേഷണപഠനം പൂർത്തിയാക്കുവാൻ സാധിച്ചത് വലിയൊരു നേട്ടം തന്നെയാണ്.
കോട്ടപ്പുറം രൂപതയിലെ കീഴൂപ്പാടം സൽബുദ്ധി മാത ഇടവകയിൽ മുട്ടിക്കൽ കുടുംബത്തിൽ പരേതനായ ജോസഫിന്റെയും മേരിയുടെയും മകനാണ് റവ.ഡോ.സിജിൽ സേവ്യർ മുട്ടിക്കൽ.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.