
ജോസ് മാർട്ടിൻ
കൊച്ചി: രാജ്യത്തെ 18 വയസിനു മുകളിൽ പ്രായമുള്ള പൗരന്മാർക്കെല്ലാം കോവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി നൽകാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനം സമയോചിതവും, ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതുമാണെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി. എല്ലാവർക്കും സൗജന്യമായി വാക്സിൻ നൽകാൻ കേന്ദ്രസർക്കാർ തീരുമാനിക്കുമ്പോഴും സ്വകാര്യ ആശുപത്രികൾക്കും മറ്റ് ഏജൻസികൾക്കും നിയന്ത്രിതമായ വിലയ്ക്ക് വാക്സിനേഷൻ നൽകാനുള്ള സാധ്യത നിലനിർത്തുന്നതും സ്വാഗതാർഹമാണെന്നും കെ.സി.ബി.സി. പ്രസിഡന്റ് കർദിനാൾ ജോർജ് ആലഞ്ചേരി പ്രസ്താവനയിലൂടെ അറിയിച്ചു.
കോവിഡ് 19-ന്റെ മൂന്നാം തരംഗം ഉണ്ടാകാനുള്ള സാധ്യതകൾ ആരോഗ്യമേഖലയിലെ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നുണ്ട്. അത്തരമൊരു സാഹചര്യം ഉണ്ടായാൽ അതിനെ ചെറുക്കാൻ ജനങ്ങളെല്ലാവരും വാക്സിനെടുത്തു പ്രതിരോധശേഷിയുള്ളവരാകാൻ സൗജന്യ വാക്സിനേഷൻ നയം ഉപകരിക്കും. അതോടൊപ്പം, സംസ്ഥാന ആരോഗ്യ മന്ത്രാലയം മുന്നോട്ടുവയ്ക്കുന്ന കർമ്മപരിപാടികൾക്കു കേരള കത്തോലിക്കാ സഭയുടെ പൂർണ്ണ സഹകരണം ഉണ്ടായിരിക്കുമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി പ്രസ്താവനയിൽ പറയുന്നു.
പ്രസ്താവനയുടെ പൂർണ്ണരൂപം:
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.