
ജോസ് മാർട്ടിൻ
കൊച്ചി: കേരളത്തിൽ ജോലി ചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾക്ക് വാക്സിൻ നൽകാനുള്ള കേരളാ സർക്കാരിന്റെ തീരുമാനം അഭിനന്ദനാർഹമെന്നും, ലോക്ക്ഡൗൺ ദിനങ്ങളിൽ കേരളത്തിലുള്ള അതിഥി തൊഴിലാളികൾക്ക് ഭക്ഷ്യകിറ്റ് നൽകാനുള്ള കേരള സർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും കേരളാ ലത്തീൻ കത്തോലിക്കാ ബിഷപ്പ്സ് കൗൺസിലിനുവേണ്ടി ചെയർമാൻ ബിഷപ്പ് ഡോ.സെബാസ്റ്റ്യൻ തെക്കത്തെച്ചേരിൽ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
അതോടൊപ്പം സ്വന്തം നാട്ടിലേക്കു തിരികെ പോകാൻ ആഗ്രഹിക്കുന്ന അന്യസംസ്ഥാന സഹോദരങ്ങൾക്ക് യാത്രാ സൗകര്യങ്ങളിൽ ബുദ്ധിമുട്ട് നേരിടുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും, ആയതിനാൽ സ്വന്തം നാട്ടിലേക്ക് തിരിച്ചുപോകുന്നതിനായി ആവശ്യമായ യാത്ര സൗകര്യവും രോഗികളാകുന്ന അതിഥി തൊഴിലാളികൾക്ക് വിവേചനം കൂടാതെ ആവശ്യമായ ശുശ്രൂഷ ലഭ്യമാകുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തണമെന്നും കേരള ലത്തീൻ കത്തോലിക്കാ മെത്രാന്മാരുടെ പ്രവാസികാര്യസമിതി സർക്കാരിനോട് അഭ്യർത്ഥിച്ചു.
പത്രക്കുറിപ്പിന്റെ പൂർണ്ണരൂപം:
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.