
ജോസ് മാർട്ടിൻ
കൊച്ചി: കൊച്ചിയുടെ പൈതൃകങ്ങൾ സംരക്ഷിക്കപ്പെടണമെന്ന ആവശ്യവുമായി കെ.സി.വൈ.എം. കൊച്ചി രൂപതാ സമിതിയുടെ ആഭിമുഖ്യത്തിൽ ആദ്യ സാന്തക്രൂസ് പള്ളിയുടെ ഭാഗമായി നിലകൊള്ളുന്ന കല്ലുകൾക്ക് മുന്നിൽ യുവജനങ്ങൾ സംഘടിച്ചു. ഇന്ത്യയിൽ പാശ്ചാത്യ രീതിയിൽ നിർമ്മിച്ചതിൽ ആദ്യത്തെ ദേവാലങ്ങളിൽ ഇന്ന് മണ്ണിന് മുകളിൽ അവശേഷിക്കുന്നത് രണ്ട് തൂണുകൾ മാത്രമാണ്.
രൂപത പ്രസിഡന്റ് കാസി പൂപ്പന അധ്യക്ഷത വഹിച്ച ചടങ്ങ് കൊച്ചി എം.എൽ.എ. ശ്രീ കെ.ജെ.മാക്സി ഉത്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജെയ്ജിൻ ജോയ്, രൂപത ഡയറക്ടർ ഫാ.മെൽറ്റസ് കൊല്ലശേരി, ഫാ.സനീഷ് പുളിക്കപറമ്പിൽ, മുൻ രൂപത പ്രസിഡന്റ്‌മാരായ ലിനു തോമസ്, ജോസ് പള്ളിപ്പാടൻ,ആൻസിൽ ആന്റണി,തോബിത പിറ്റി, ടൈറ്റസ് വിജെ, ടിഫി ഫ്രാൻസിസ്,ഡാൽവിൻ ഡിസിൽവ എന്നിവർ സംസാരിച്ചു.
ചരിത്രം ഇങ്ങനെ: 1506-ൽ പോർച്ചുഗീസുകാർ നിർമ്മിക്കുകയും, 1663-ൽ ഡച്ചുകാർ തങ്ങളുടെ ആയുധപുരകളാക്കാൻ ഭാഗീകമായി നശിപ്പിക്കുകയും,1795-ൽ ബ്രിട്ടീഷ്കാർ പൂർണ്ണമായും തകർക്കുകയും ചെയ്ത സാന്താക്രൂസ് ദേവാലത്തിന്റെ ഭാഗമാണ് അവശേഷിക്കുന്ന തൂണുകൾ.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.