ജോസ് മാർട്ടിൻ
കൊച്ചി: മുതിർന്ന മാധ്യമപ്രവർത്തകൻ കെ.എം. റോയിയുടെ നിര്യാണത്തിൽ കെ.സി.ബി.സി. അനുശോചിച്ചു. അഞ്ച് പതിറ്റാണ്ടോളം നീണ്ടുനിന്ന അദ്ദേഹത്തിന്റെ മാധ്യമരംഗത്തെ സുദീർഘമായ ശുശ്രൂഷ കേരള സമൂഹത്തിന് പ്രചോദനമായിരുന്നുവെന്നും, ഇരുളും വെളിച്ചവും നിറഞ്ഞ പാതകൾ ധീരമായ രീതിയിൽ ചൂണ്ടിക്കാണിക്കുക എന്നത് കെ.എം. റോയിയുടെ ശൈലിയായിരുന്നുവെന്നും കേരള കത്തോലിക്കാ ബിഷപ്പ്സ് കൗൺസിന്റെ അനുശോചന കുറിപ്പിൽ പറയുന്നു.
നിരന്തരം നീതിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന അദ്ദേഹം സമൂഹത്തിലെ അശരണരും പീഡിതരുമായവരുടെ പക്ഷം ചേർന്നുകൊണ്ടായിരുന്നു തന്റെ മാധ്യമരംഗത്തെ ശുശ്രൂഷ നടത്തിക്കൊണ്ടിരുന്നതെന്നും കെ.സി.ബി.സി. അനുശോചന സന്ദേശത്തിൽ അനുസ്മരിച്ചു. രണ്ടായിരാമാണ്ടിൽ മാധ്യമ അവാർഡു നല്കി കെ.സി.ബി.സി. അദ്ദേഹത്തെ ആദരിച്ചിരുന്നു.
അനുശോചന കുറിപ്പിന്റെ പൂർണ്ണരൂപം
യേശു മർത്തായുടെയും മറിയത്തിൻ്റെയും ഭവനത്തിൽ ഒരു വിരുന്നുകാരനായി വന്നിരിക്കുന്നു. സ്വന്തം ഭവനത്തിലായിരിക്കുന്ന യേശുവിനെ വളരെ വിരളമായിട്ടാണ് സുവിശേഷങ്ങൾ ചിത്രീകരിക്കുന്നത്.…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ "ഒരുവൻ ജറുസലെമിൽനിന്ന് ജറീക്കോയിലേക്കു പോവുകയായിരുന്നു" (v.30). "ഒരുവൻ" (Ἄνθρωπός τις = A certain man).…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശു വീണ്ടും തന്റെ മുമ്പേ ശിഷ്യരെ അയക്കുന്നു. ഇപ്രാവശ്യം അപ്പോസ്തലന്മാരെയല്ല, എഴുപത്തിരണ്ടു പേരെയാണ്. ദൈവത്തിന് ഒരേയൊരു…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ശരിയായ വിവേചനത്തിനുള്ള വരം ലഭിക്കാനായി പ്രാര്‍ത്ഥിക്കാം എന്ന ശീര്‍ഷകത്തില്‍ ലിയോപാപ്പയുടെ ജൂലൈ മാസത്തെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
This website uses cookies.