
അനിൽ ജോസഫ്
ബോണക്കാട്: കുരിശ് നമ്മെ ഓര്‍മ്മപ്പിക്കുന്നത് ആത്മത്യാഗത്തിന്‍റെയും സഹനപൂര്‍ണ്ണവുമായ സന്ദേശമാണെന്ന് കൊല്ലം മുന്‍ ബിഷപ്പ് ഡോ.സ്റ്റാന്‍ലി റോമന്‍. ജീവിതം ത്യാഗപൂര്‍ണ്ണമാക്കുന്നവര്‍ക്കെ ജീവിതത്തില്‍ വിജയം നേടാന്‍ സാധിക്കൂ, കുരിശാണ് സഹനത്തിന്‍റെ ഏറ്റവും വലിയ ചിഹ്നമെന്നും ബിഷപ്പ് ഓര്‍മ്മിപ്പിച്ചു.
തിരിച്ചറിവിന്‍റെ സ്നേഹമാണ് കുടുംബങ്ങളില്‍ പരിശീലിക്കേണ്ടത്. കുരിശിലൂടെയുളള നന്‍മ കാംഷിക്കുന്നവര്‍ക്ക് ജീവിതം വലിയ മാറ്റങ്ങളുടേതാവുമെന്നും ബിഷപ്പ് തീർത്ഥാടകരെ ഉദ്‌ബോധിപ്പിച്ചു.
കുരിശുമല തീര്‍ത്ഥാടന ചെയര്‍മാന്‍ മോണ്‍.റൂഫസ് പയസലിന്‍, വൈസ് ചെയര്‍മാന്‍ ഫാ.സെബാസ്റ്റ്യന്‍ കണിച്ച്കുന്നത്ത്, കെ.ആര്‍.എല്‍.സി.സി. അല്‍മായ കമ്മിഷന്‍ സെക്രട്ടറി ഫാ.ഷാജ്കുമാര്‍, നെടുമങ്ങാട് ഫൊറോന വികാരി ഫാ.ജോസഫ് രാജേഷ്, ഫാ.സുനില്‍ കപ്പൂച്ചിന്‍ തുടങ്ങിയവര്‍ സഹകാര്‍മ്മികരായി
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.