
A woman lays a rosary near candles adorned with pictures of Pope Francis outside the Agostino Gemelli Polyclinic where Pope Francis is battling pneumonia, in Rome, Saturday, Feb. 22, 2025, (AP Photo/Gregorio Borgia)
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ശ്വാസകോശ പ്രതിസന്ധിക്കള്‍ ഇല്ലെങ്കിലും ഓക്സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട് ,രക്തത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെങ്കിലും വൃക്കകളെ അണുബാധ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് വത്തിക്കന്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് ആദ്യമായാണ് വൃക്കകളില്‍ അണുബാധ ഉണ്ടായതായ റിപ്പോര്‍ട്ട് വത്തിക്കാന്‍ പുറത്ത് വിടുന്നത്.
ഇന്നലെ പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിച്ചെന്നും ചില പ്രധാനപെട്ട ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകിയന്നെും വത്തിക്കാന്‍ സൂചിപ്പിക്കുന്നു. ഇന്ന് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം പത്താം ദിനമാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.