
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം വാര്‍ത്താക്കുറിപ്പിലൂടെ പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം.
ശനിയാഴ്ച രാവിലെ മുതല്‍ ശ്വാസകോശ സംബന്ധമായ പ്രതിസന്ധി
കൂടുതല്‍ സങ്കീര്‍ണ്ണമായെന്നാണ് വാര്‍ത്താക്കുറിപ്പിലുളളത്. പാപ്പ ക്ഷീണിതനാണെന്നും വാര്‍ത്താക്കുറിപ്പില്‍ പറയുന്നുണ്ട്.
ഇന്നലെ പാപ്പയെ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ നല്‍കിയ വിശദീകരണത്തില്‍ നിന്ന് വ്യത്യസ്തമാണ് ഇന്നത്തെ വാര്‍ത്താക്കുറിപ്പ്. പാപ്പക്ക് തീവ്രമായ ശ്വസ തടസമുണ്ടായെന്നും ആയതിനാല്‍ ഓക്സിജന്‍ നല്‍കുകയാണെന്നും കുറിച്ചിട്ടുണ്ട്.
ക്ഷീണിതനാണെങ്കിലും രാവിലെ പാപ്പ കസേരയിലിരുന്നെന്നും കുറിപ്പില്‍ സൂചിപ്പിക്കുന്നു. ഇന്ന് ലോകമെങ്ങുമുളള കത്തോലിക്കാ ദേവാലയങ്ങളില്‍ പാപ്പക്ക് വേണ്ടി പ്രത്യേക പ്രാര്‍ഥനകള്‍ നടക്കുകയാണ്.
ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരം ശ്വാസ തടസമുണ്ടായെന്ന് വാര്‍ത്താക്കുറിപ്പ്
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.