
സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും. മാതാവിനോടുളള ഭക്തി സ്നേഹവും കണക്കിലെടുത്ത് സഹമെത്രാന്‍ തന്നെ മംഗളവാര്‍ത്താ തിരുനാള്‍ദിനം തെരെഞ്ഞെടുക്കുയായിരുന്നു.
നെയ്യാറ്റിന്‍കര നഗര ഹൃദയത്തില്‍ തന്നെ തിരുകര്‍മ്മങ്ങള്‍ നടക്കണമെന്ന ആഗ്രഹം വൈദികരും അല്‍മായരും അറിയിച്ചതോടെ നെയ്യാറ്റിന്‍കര നഗരസഭക്ക് കീഴിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാവും തിരുകര്‍മ്മങ്ങള്‍.
മാര്‍ച്ച് 25 ചൊവ്വാഴ്ച വൈകിട്ട് 3.30 മുതലായിരിക്കും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക. മെത്രാഭിഷേക സംഘാടക സമിതിയുടെ ചെയര്‍മാനായി മോണ്‍. ജി. ക്രിസ്ക്കതുദാസാവും നേതൃത്വം വഹിക്കുക.
വിവിധങ്ങളായ 11 കമ്മറ്റികള്‍ രൂപീകരിച്ച് കൊണ്ടാണ് ക്രമീകരണങ്ങള്‍ നടക്കുന്നു. ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നെയ്യാറ്റിന്‍കര നഗരസഭ മുനിസിപ്പല്‍ സ്റ്റേഡിയം പരിപാടിക്കായി അനുവധിച്ചത്.
നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വിശ്വാസി സമൂഹത്തെ അറിയിച്ച് ബിഷപ്പ് ഡോ.സെല്‍വരാജന്‍
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.