
അനില്‍ ജോസഫ്
വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍ മാധ്യമ വിഭാഗം. പാപ്പയുടെ ആരോഗ്യം സങ്കീര്‍ണ്ണമായി തുടരുകയാണെന്നും വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുകയണ്.
ലബോറട്ടറി പരിശോധനകളും നെഞ്ചിന്‍റെ എക്സ്റേയും പരിശുദ്ധ പിതാവിന്‍റെ അസുഖത്തിന്‍റെ സങ്കീര്‍ണ്ണാവസ്ഥ വ്യക്തമാക്കന്നതാണെന്നും വത്തിക്കാന്‍ പറയുന്നു. പാപ്പയെ സിടി സ്കാനിനും വിധേയനാക്കി.
വെളളിയാഴ്ച വൈകുന്നേരമാണ് 88 കാരനായ പാപ്പയെ ബ്രോങ്കൈറ്റിസ് ചികിത്സയ്ക്കായി റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാപ്പക്ക് പോളിമൈക്രോബയല്‍ അണുബാധ കഴിഞ്ഞ ദിവസം സ്ഥിതീകരിച്ചിരുന്നു. , ആന്‍റിബയോട്ടികളുടെ സഹായത്തോടെ ചികിത്സ തുടരുകയാണ്. തനിക്ക് വേണ്ടി പ്രാര്‍ഥിക്കണമെന്ന അഭ്യര്‍ത്ഥനയും പാപ്പ നടത്തി.
ഫ്രാന്‍സിസ്പാപ്പ ഇന്നലെ വിശുദ്ധ കുര്‍ബാന സ്വീകരിച്ചെുന്നും ദിവസം മുഴുവനും വിശ്രമത്തിനും പ്രാര്‍ത്ഥനയ്ക്കും വായനയ്ക്കും സമയം മാറ്റിവച്ചതായും വത്തിക്കാന്‍ വ്യക്തമാക്കി. അതേസമയം ആശുപത്രിയുടെ മുന്നില്‍ പാപ്പക്ക് പ്രാര്‍ഥനയുമായി നൂറുകണക്കിന് വിശ്വാസികള്‍ തുടരുകയാണ്.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.