
A woman lays a rosary near candles adorned with pictures of Pope Francis outside the Agostino Gemelli Polyclinic where Pope Francis is battling pneumonia, in Rome, Saturday, Feb. 22, 2025, (AP Photo/Gregorio Borgia)
സ്വന്തം ലേഖകന്‍
വത്തിക്കാന്‍ സിറ്റി : ഇന്നലെ വത്തിക്കാന്‍ സമയം 7.15 ന് പുറത്ത് വന്ന മെഡിക്കല്‍ ബുളളറ്റിന്‍ പ്രകാരം ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമായി തുടരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ശ്വാസകോശ പ്രതിസന്ധിക്കള്‍ ഇല്ലെങ്കിലും ഓക്സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട് ,രക്തത്തിലെ അണുബാധ കുറഞ്ഞിട്ടുണ്ടെങ്കിലും വൃക്കകളെ അണുബാധ ചെറിയ തോതില്‍ ബാധിച്ചിട്ടുണ്ടെന്ന് വത്തിക്കന്‍ സൂചിപ്പിക്കുന്നുണ്ട്. ഇത് ആദ്യമായാണ് വൃക്കകളില്‍ അണുബാധ ഉണ്ടായതായ റിപ്പോര്‍ട്ട് വത്തിക്കാന്‍ പുറത്ത് വിടുന്നത്.
ഇന്നലെ പാപ്പ വിശുദ്ധ കുര്‍ബാന സ്വീകരിച്ചെന്നും ചില പ്രധാനപെട്ട ഔദ്യോഗിക കാര്യങ്ങളില്‍ മുഴുകിയന്നെും വത്തിക്കാന്‍ സൂചിപ്പിക്കുന്നു. ഇന്ന് ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിച്ച ശേഷം പത്താം ദിനമാണ്.
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
This website uses cookies.