സ്വന്തം ലേഖകന്‍
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും. മാതാവിനോടുളള ഭക്തി സ്നേഹവും കണക്കിലെടുത്ത് സഹമെത്രാന്‍ തന്നെ മംഗളവാര്‍ത്താ തിരുനാള്‍ദിനം തെരെഞ്ഞെടുക്കുയായിരുന്നു.
നെയ്യാറ്റിന്‍കര നഗര ഹൃദയത്തില്‍ തന്നെ തിരുകര്‍മ്മങ്ങള്‍ നടക്കണമെന്ന ആഗ്രഹം വൈദികരും അല്‍മായരും അറിയിച്ചതോടെ നെയ്യാറ്റിന്‍കര നഗരസഭക്ക് കീഴിലെ മുനിസിപ്പല്‍ സ്റ്റേഡിയത്തിലാവും തിരുകര്‍മ്മങ്ങള്‍.
മാര്‍ച്ച് 25 ചൊവ്വാഴ്ച വൈകിട്ട് 3.30 മുതലായിരിക്കും മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ തിരുകര്‍മ്മങ്ങള്‍ ആരംഭിക്കുക. മെത്രാഭിഷേക സംഘാടക സമിതിയുടെ ചെയര്‍മാനായി മോണ്‍. ജി. ക്രിസ്ക്കതുദാസാവും നേതൃത്വം വഹിക്കുക.
വിവിധങ്ങളായ 11 കമ്മറ്റികള്‍ രൂപീകരിച്ച് കൊണ്ടാണ് ക്രമീകരണങ്ങള്‍ നടക്കുന്നു. ഇന്ന് നടന്ന കൗണ്‍സില്‍ യോഗത്തിലാണ് നെയ്യാറ്റിന്‍കര നഗരസഭ മുനിസിപ്പല്‍ സ്റ്റേഡിയം പരിപാടിക്കായി അനുവധിച്ചത്.
നെയ്യാറ്റിന്‍കര സഹമെത്രാന്‍റെ മെത്രാഭിഷേകം മാര്‍ച്ച് 25 ന് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ മംഗളവാര്‍ത്താ തിരുനാള്‍ ദിനത്തില്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ വിശ്വാസി സമൂഹത്തെ അറിയിച്ച് ബിഷപ്പ് ഡോ.സെല്‍വരാജന്‍
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.