92 പേർ മാത്രമാണ് തിരികെയെത്താനുള്ളതെന്നാണ് ഇന്നലെ രാത്രിയിലെ സർക്കാർ കണക്ക്.
തിരുവനന്തപുരം : കടലിൽ നിന്ന് തിരികെയെത്താനുള്ളവരെക്കുറിച്ചു
92 പേർ മാത്രമാണ് തിരികെയെത്താനുള്ളതെന്നാണ് ഇന്നലെ രാത്രിയിലെ സർക്കാർ കണക്ക്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം ഇതിന്റെ ഇരട്ടിയിലേറെ പേരെ കണ്ടെത്താനുണ്ടെന്ന് വീടുകളിൽ നിന്ന് ശേഖരിച്ച കണക്ക് നിരത്തി ലത്തീൻ സഭാ നേതൃത്വം വിശദീകരിക്കുന്നത്. ചെറുബോട്ടുകളിലും വള്ളങ്ങളിലും പോയ 108 പേരെ കണ്ടെത്തിയിട്ടില്ല. വലിയ ബോട്ടുകളിൽ പോയവരേക്കൂടിയാകുമ്പോൾ തിരികെയെത്താനുള്ളവരുടെയെണ്ണം 201 ആകും.
സഭയും തൊഴിലാളികളും പലതവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രക്ഷാപ്രവർത്തനം തുടങ്ങുന്നതിൽ വൈകിയെന്നും ആരോപണമുണ്ട്. ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം പ്രധാനമന്ത്രി നേരിട്ടെത്തണമെന്നും ആവശ്യപ്പെടുന്നു. ഭരണനേതൃത്വത്തിലുള്ളവർ ദുരന്തബാധിതരുടെ ആശങ്കയകറ്റുന്നതിൽ പരാജയപ്പെട്ടെന്നും വിമർശിച്ചു
സ്വർഗ്ഗാരോഹണ തിരുനാൾ യേശുവിന്റെ സ്വർഗ്ഗാരോഹണത്തോടെയാണ് ലൂക്കായുടെ സുവിശേഷം അവസാനിക്കുന്നത്. ഇതൊരു നിർണായക ഭാഗമാണ്, കാരണം ഇവിടെ നിന്നാണ് അപ്പോസ്തലന്മാരുടെ ജീവിതം…
പെസഹാക്കാലം ആറാം ഞായർ ദൈവവും മനുഷ്യനും ഒന്നായി തീരാനുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെ അനിർവചനീയതയാണ് ഒരു രീതിയിൽ പറഞ്ഞാൽ ദൈവ-മനുഷ്യ ചരിത്രം.…
സ്വന്തം ലേഖകന് വത്തിക്കാന് സിറ്റി: ദൈവദാസരായ ബിഷപ് മാത്യു മാക്കീലിന്റെ വീരോചിത പുണ്യങ്ങളും, ബിഷപ് അലെസ്സാന്ദ്രോ ലബാക്ക ഉഗാർത്തെ, സി.…
പെസഹാക്കാലം നാലാം ഞായർ "എന്നെ അനുഗമിക്കുക". പത്രോസിനോടുള്ള യേശുവിന്റെ അവസാനത്തെ വാചകമാണിത്. നിന്റെ ബലഹീനതയോടും, ഭയത്തോടും, പ്രേരണകളോടും, വീഴ്ചകളോടും കൂടി,…
ജോസ് മാർട്ടിൻ സിസ്റ്റീൻ ചാപ്പലിൽ നിന്നുയർന്ന വെളുത്തപുകയ്ക്ക് ശേഷം ലോകം കാത്തിരുന്ന ആ പേരിതാ വെളിപ്പെട്ടിരിക്കുന്നു. ആഗോള കത്തോലിക്ക സഭയുടെ…
പെസഹാക്കാലം മൂന്നാം ഞായർ ദിവസങ്ങൾ ശിഷ്യന്മാർക്ക് ദുഷ്കരങ്ങളാകുന്നു. ഗുരുനാഥൻ ഉത്ഥിതനായെങ്കിലും ചിന്തകളും ഓർമ്മകളും ദിനങ്ങളിൽ കയ്പ്പു നിറയ്ക്കുന്നു, പ്രത്യേകിച്ച് പത്രോസിന്.…
This website uses cookies.