92 പേർ മാത്രമാണ് തിരികെയെത്താനുള്ളതെന്നാണ് ഇന്നലെ രാത്രിയിലെ സർക്കാർ കണക്ക്.
തിരുവനന്തപുരം : കടലിൽ നിന്ന് തിരികെയെത്താനുള്ളവരെക്കുറിച്ചു
92 പേർ മാത്രമാണ് തിരികെയെത്താനുള്ളതെന്നാണ് ഇന്നലെ രാത്രിയിലെ സർക്കാർ കണക്ക്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം ഇതിന്റെ ഇരട്ടിയിലേറെ പേരെ കണ്ടെത്താനുണ്ടെന്ന് വീടുകളിൽ നിന്ന് ശേഖരിച്ച കണക്ക് നിരത്തി ലത്തീൻ സഭാ നേതൃത്വം വിശദീകരിക്കുന്നത്. ചെറുബോട്ടുകളിലും വള്ളങ്ങളിലും പോയ 108 പേരെ കണ്ടെത്തിയിട്ടില്ല. വലിയ ബോട്ടുകളിൽ പോയവരേക്കൂടിയാകുമ്പോൾ തിരികെയെത്താനുള്ളവരുടെയെണ്ണം 201 ആകും.
സഭയും തൊഴിലാളികളും പലതവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രക്ഷാപ്രവർത്തനം തുടങ്ങുന്നതിൽ വൈകിയെന്നും ആരോപണമുണ്ട്. ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം പ്രധാനമന്ത്രി നേരിട്ടെത്തണമെന്നും ആവശ്യപ്പെടുന്നു. ഭരണനേതൃത്വത്തിലുള്ളവർ ദുരന്തബാധിതരുടെ ആശങ്കയകറ്റുന്നതിൽ പരാജയപ്പെട്ടെന്നും വിമർശിച്ചു
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : റോമിലെ ജെമെല്ലി ആശുപത്രിയില്‍ കഴിയുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യ നില ഗുരുതരമെന്ന വിവരം…
സ്വന്തം ലേഖകന്‍ നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര രൂപതയുടെ സഹമെത്രാന്‍ ഡോ.സെല്‍വരാജന്‍റെ മെത്രാഭിഷേക കര്‍മ്മം മാര്‍ച്ച് 25 മഗളവാര്‍ത്താ തിരുനാളില്‍ നടക്കും.…
അനില്‍ ജോസഫ് റോം : ഫ്രാന്‍സിസ്പാപ്പ വെന്‍റിലേറ്ററിലാണെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഫ്രാന്‍സിസ്പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പരിചരിക്കുന്ന ഡോക്ടര്‍മാരുടെ സംഘം.…
സ്വന്തം ലേഖകന്‍ തിരുവനന്തപുരം : ഫ്രാന്‍സിസ്പാപ്പ് മരിക്കാന്‍ കാത്തിരിക്കുന്ന ചെകുത്താന്‍മാരുടെ എണ്ണം കേരളത്തിലും ലോകത്തിലും വര്‍ദ്ധിക്കുന്നു. കഴിഞ്ഞ വെളളിയാഴ്ച റോമിലെ…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയുടെ ആരോഗ്യസ്ഥിയില്‍ പുരോഗതിയുണ്ടെന്ന ശുഭ സൂചന നല്‍കി പുതിയ ആശുപത്രി വിവരങ്ങള്‍ പുറത്ത്…
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പക്ക് രണ്ട് ശ്വാസകോശങ്ങളിലും ന്യൂമോണിയയാണെന്ന പുതിയ വിവരം പുറത്ത് വിട്ട് വത്തിക്കാന്‍…
This website uses cookies.