92 പേർ മാത്രമാണ് തിരികെയെത്താനുള്ളതെന്നാണ് ഇന്നലെ രാത്രിയിലെ സർക്കാർ കണക്ക്.
തിരുവനന്തപുരം : കടലിൽ നിന്ന് തിരികെയെത്താനുള്ളവരെക്കുറിച്ചു
92 പേർ മാത്രമാണ് തിരികെയെത്താനുള്ളതെന്നാണ് ഇന്നലെ രാത്രിയിലെ സർക്കാർ കണക്ക്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം ഇതിന്റെ ഇരട്ടിയിലേറെ പേരെ കണ്ടെത്താനുണ്ടെന്ന് വീടുകളിൽ നിന്ന് ശേഖരിച്ച കണക്ക് നിരത്തി ലത്തീൻ സഭാ നേതൃത്വം വിശദീകരിക്കുന്നത്. ചെറുബോട്ടുകളിലും വള്ളങ്ങളിലും പോയ 108 പേരെ കണ്ടെത്തിയിട്ടില്ല. വലിയ ബോട്ടുകളിൽ പോയവരേക്കൂടിയാകുമ്പോൾ തിരികെയെത്താനുള്ളവരുടെയെണ്ണം 201 ആകും.
സഭയും തൊഴിലാളികളും പലതവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രക്ഷാപ്രവർത്തനം തുടങ്ങുന്നതിൽ വൈകിയെന്നും ആരോപണമുണ്ട്. ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം പ്രധാനമന്ത്രി നേരിട്ടെത്തണമെന്നും ആവശ്യപ്പെടുന്നു. ഭരണനേതൃത്വത്തിലുള്ളവർ ദുരന്തബാധിതരുടെ ആശങ്കയകറ്റുന്നതിൽ പരാജയപ്പെട്ടെന്നും വിമർശിച്ചു
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ലിയോ പാപ്പ ആഗോള കത്തോലിക്കാ സഭയുടെ തലവനായശേഷം ഇറ്റാലിയന്‍ പ്രധാനമന്ത്രിയുമായി ആദ്യാമയാണ് ഔദ്യോഗിക…
പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാൾ ശരീരങ്ങളിൽ സംഭവിച്ച അത്ഭുതങ്ങളാണ് ബൈബിളിലുടനീളം നമുക്ക് കാണാൻ സാധിക്കുന്നത്; പരമ്പരാഗതമായ ആത്മീയതയിൽ ശരീരത്തിന് വലിയ പ്രാധാന്യമൊന്നും ഇല്ലെങ്കിൽ…
ജോസ് മാർട്ടിൻ കൊച്ചി: ആലപ്പുഴ, കൊച്ചി രൂപതകളുടെ ഭാഗമായ കണ്ണമാലി, ചെറിയകടവ്, കാട്ടിപ്പറമ്പ് പ്രദേശങ്ങളിൽ നേരിടുന്ന ശക്തമായ കടലേറ്റത്തിന് ശാശ്വത…
പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാൾ പെസഹാക്കാലം കഴിഞ്ഞു. ആരാധനക്രമം പരിശുദ്ധ ത്രിത്വത്തിന്റെ തിരുനാളോടുകൂടെ ആണ്ടുവട്ടക്കാലം പുന:രാരംഭിക്കുന്നു. പരിശുദ്ധ ത്രിത്വത്തെ നിർവചിക്കുക എന്നത്…
പെന്തക്കോസ്താ തിരുനാൾ യേശുവിന്റെ ഉത്ഥാനത്തിനുശേഷം അമ്പത് ദിവസം ആയിരിക്കുന്നു. അമ്പതാം ദിവസം; പെന്തക്കോസ്താ എന്നർത്ഥം. അമ്പത് എന്നത് സമയസങ്കല്പത്തിൽ പൂർണ്ണതയുടെ…
This website uses cookies.