
92 പേർ മാത്രമാണ് തിരികെയെത്താനുള്ളതെന്നാണ് ഇന്നലെ രാത്രിയിലെ സർക്കാർ കണക്ക്.
തിരുവനന്തപുരം : കടലിൽ നിന്ന് തിരികെയെത്താനുള്ളവരെക്കുറിച്ചു
92 പേർ മാത്രമാണ് തിരികെയെത്താനുള്ളതെന്നാണ് ഇന്നലെ രാത്രിയിലെ സർക്കാർ കണക്ക്. എന്നാൽ തിരുവനന്തപുരം ജില്ലയിൽ നിന്ന് മാത്രം ഇതിന്റെ ഇരട്ടിയിലേറെ പേരെ കണ്ടെത്താനുണ്ടെന്ന് വീടുകളിൽ നിന്ന് ശേഖരിച്ച കണക്ക് നിരത്തി ലത്തീൻ സഭാ നേതൃത്വം വിശദീകരിക്കുന്നത്. ചെറുബോട്ടുകളിലും വള്ളങ്ങളിലും പോയ 108 പേരെ കണ്ടെത്തിയിട്ടില്ല. വലിയ ബോട്ടുകളിൽ പോയവരേക്കൂടിയാകുമ്പോൾ തിരികെയെത്താനുള്ളവരുടെയെണ്ണം 201 ആകും.
സഭയും തൊഴിലാളികളും പലതവണ ആവശ്യപ്പെട്ടിട്ടും കൃത്യമായ രക്ഷാപ്രവർത്തനം തുടങ്ങുന്നതിൽ വൈകിയെന്നും ആരോപണമുണ്ട്. ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിനൊപ്പം പ്രധാനമന്ത്രി നേരിട്ടെത്തണമെന്നും ആവശ്യപ്പെടുന്നു. ഭരണനേതൃത്വത്തിലുള്ളവർ ദുരന്തബാധിതരുടെ ആശങ്കയകറ്റുന്നതിൽ പരാജയപ്പെട്ടെന്നും വിമർശിച്ചു
ജോസ് മാർട്ടിൻ ആലപ്പുഴ: ആലപ്പുഴ രൂപതയിലെ ആദ്യ "സമർപ്പിത കന്യകയായി" കൃപാസനം പ്രേഷിതയായ ജോമോളെ പരിശുദ്ധ ദൈവമാതാവിന്റെ സമർപ്പണ തിരുനാളിൽ…
ക്രിസ്തുരാജന്റെ തിരുനാൾ കാൽവരിയിൽ, ഒട്ടും ഉചിതമല്ലാത്ത ഒരിടത്ത്, കുരിശുമരത്തിന്റെ ഇടുങ്ങിയ ആ ചുറ്റളവിനുള്ളിലാണ് ലൂക്കാ സുവിശേഷകൻ യേശുവിന്റെ രാജകീയതയെ അവതരിപ്പിക്കുന്നത്.…
ജോസ് മാർട്ടിൻ ന്യൂഡൽഹി: ഭാരതം ഒരു ഹിന്ദു രാഷ്ട്രമാണെന്ന മോഹൻ ഭാഗവതിന്റെ പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വഞ്ചനാപരവുമാണെന്ന് ഭാരത കത്തോലിക്കാ മെത്രാൻ…
ആണ്ടുവട്ടത്തിലെ മുപ്പത്തിമൂന്നാം ഞായർ വിലാപത്തിന്റെയും നിലവിളികളുടെയും നാളുകൾ വരും. വാസ്തവത്തിൽ, അവ ഇതിനകം വന്നു കഴിഞ്ഞിരിക്കുന്നു. അവ വീണ്ടും വരുകയും…
സ്വന്തം ലേഖകൻ വത്തിക്കാൻ സിറ്റി: ക്ഷമയും വിശ്വാസവും കൊണ്ട് കെട്ടിപ്പടുക്കപ്പെട്ട സമൂഹത്തിനായുള്ള ഒരു 'നിര്മ്മാണ സ്ഥലം' ആണ് "പള്ളി" എന്ന്…
ആണ്ടുവട്ടത്തിലെ മുപ്പത്തിരണ്ടാം ഞായർ ഇന്ന് ലോകമെമ്പാടും, റോമൻ കത്തോലിക്കർ, പരിശുദ്ധ പിതാവിന്റെ കത്തീഡ്രലായ വിശുദ്ധ ജോൺ ലാറ്ററന്റെ സമർപ്പണ തിരുനാൾ…
This website uses cookies.