
ചുളളിമാനൂര്‍ ; ബോണക്കാട് കുരിശുമല സമരത്തില്‍ പങ്കു ചേര്‍ന്ന് കുഞ്ഞു രജനും . ബോണക്കാട്ടെ മരക്കുരിശ് സ്‌ഫോടനത്തിലൂടെ നശിപ്പിച്ചതിനെതിരെ നെയ്യാറ്റിന്‍കര രൂപതക്ക് കീഴിലെ ദേവാലയങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നടന്നു വരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായാണ് തേവന്‍പാറ ഫാത്തിമമാതാ ദേവാലയത്തിലെ ലിറ്റിൽ വേ പ്രവര്‍ത്തകനായ നഴ്‌സറിക്കാരന്‍ രജന്‍ രാജേഷും പ്രതിഷേധത്തില്‍ അണിചേര്‍ന്നത്.
കഴിഞ്ഞ ദിവസം ദേവാലയത്തിലെ അറുന്നൂറിലധികം വിശ്വാസികള്‍ ഫാ.രാഹുല്‍ ബി ആന്റോയുടെ നേതൃത്വത്തില്‍ പ്രതിഷേധത്തില്‍ അണിചേര്‍ന്നു.
വിതുരയിലും ആയിരക്കണക്കിന് വിശ്വാസികള്‍ പ്രതിഷേധിച്ചു. വിതുര തേവിയോട് ദൈവപരിപാലന ദേവാലയത്തില്‍ നിന്ന് വായ് മൂടികെട്ടിയ വിശ്വാസികള്‍ വിതുര പോലീസ്റ്റേഷനിലേക്കും തുടര്‍ന്ന ദേവാലയത്തിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തി.
അരുവിക്കര സെയ്‌ന്റ് അഗസ്റ്റിന്‍ ദേവാലയത്തിലും പ്രതിഷേധം ശക്‌തമായിരുന്നു 500 ലധികം വിശ്വസികള്‍ പ്രതിഷേധ ബോര്‍ഡുകളും പ്ലക് കാര്‍ഡുകളുമായി റോഡിലിറങ്ങി
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.