
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ‘ആദ് ലിമിനാ’ സന്ദർശനത്തിന് ശേഷം അസുഖബാധിതനാവുകയും ചികിത്സകള്‍ക്ക് ശേഷം അത്ഭുതകരമായി ജീവിതത്തിലേക്ക് തിരച്ചെത്തുകയും ചെയ്ത തിരുവനന്തപുരം ആർച്ച്ബിഷപ്പ് സൂസപാക്യം പിതാവിനെ സന്ദര്‍ശിക്കാന്‍ കേരളാ ഗവര്‍ണ്ണര്‍ എത്തി.
ആര്‍ച്ചുബിഷപ്പിനെ സന്ദര്‍ശിച്ച് കുശലാന്വേഷണങ്ങള്‍ നടത്തിയ ഗവര്‍ണര്‍ ആയുരാരോഗ്യത്തിന് വേണ്ടി പ്രാര്‍ത്ഥനകളും നേർന്നാണ് മടങ്ങിപ്പോയത്.
അതിരൂപതാ സഹായ മെത്രാന്‍ ഡോ.ക്രിസ്തുദാസ്, മോണ്‍.സി.ജോസഫ്, പ്രോക്യുറേറ്റർ ഫാ.പയസ്, തിരുവനന്തപുരം ലൂര്‍ദ് മാതാ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സോണി മുണ്ടുനടക്കല്‍ തുടങ്ങിയവർ ചേർന്ന് കേരളാ ഗവര്‍ണ്ണറെ സ്വീകരിച്ചു.
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
This website uses cookies.