ജയ്പുർ: മധ്യപ്രദേശിലെ സത്നയിൽ ക്രിസ്മസ് കാരൾ സംഘത്തിനു നേരേയുണ്ടായ ആക്രമണത്തിനു പിന്നാലെ രാജസ്ഥാനിലും സമാന ആക്രമണം. രാജസ്ഥാനിലെ പ്രതാപ്ഗഡിലായിരുന്നു സംഭവം.
മതപരിവർത്തനം നടത്തിയെന്നാരോപിച്ച് പ്രതിഷേധക്കാർ ക്രിസ്മസ് കാരൾ അലങ്കോലപ്പെടുത്തി. എന്നാൽ പ്രതിഷേധക്കാർക്കെതിരെ കേസെടുക്കാതിരുന്ന പോലീസ് നിർബന്ധിത മതപരിവർത്തനം ആരോപിച്ച് രണ്ടു പേരെ അറസ്റ്റ് ചെയ്തു.
ബുധനാഴ്ച രാത്രി 8.30 ന് ആയിരുന്നു സംഭവം. മുപ്പതോളം പേരടങ്ങുന്ന അക്രമി സംഘം പരപാടി നടക്കുന്ന സ്ഥലത്തേക്ക് അതിക്രമിച്ചുകയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പുസ്തകങ്ങളും ആരാധനാ വസ്തുക്കളും എറിഞ്ഞ് നശിപ്പിച്ചു.
കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലും ക്രിസ്മസ് പരിപാടിക്കു നേരെ ഭീഷണി ഉണ്ടായിരുന്നു. സ്വകാര്യ സ്കൂളുകളിൽ ക്രിസ്മസ് പുതുവത്സര പരിപാടികൾ നടത്താൻ പാടില്ലെന്നാണ് ഹിന്ദുത്വ വാദികൾ ആവശ്യപ്പെടുന്നത്. നിർബന്ധിത മതപരിവർത്തനം സ്കൂൾ ലക്ഷ്യമിടുന്നതായാന്നാ
ആണ്ടുവട്ടത്തിലെ ഇരുപത്തിയേഴാം ഞായർ "നിങ്ങള്‍ക്കു ഒരു കടുകുമണിയോളം വിശ്വാസമുണ്ടെങ്കില്‍ ഈ സിക്കമിന്‍ വൃക്ഷത്തോട് ചുവടോടെ ഇളകി കടലില്‍ചെന്നു വേരുറയ്ക്കുക എന്നു…
ജോസ് മാർട്ടിൻ ആലപ്പുഴ: ക്രൈസ്തവർ പാരമ്പര്യമായി കാത്തുസൂക്ഷിക്കുന്ന യേശുക്രിസ്തുവിന്റെ അന്ത്യത്താഴ ചിത്രത്തെ അവഹേളിച്ചുകൊണ്ട് ടൈം ഓഫ് ഇന്ത്യയിൽ വന്ന ചിത്രം…
ജോസ് മാർട്ടിൻ പൂനെ: പൂനെ ജ്ഞാനദീപ വിദ്യാപീഠത്തില്‍ 19 മുതല്‍ 21 വരെ നടന്ന ഐസിപിഎ ജനറല്‍ അസംബ്ലിയിൽ വച്ച്…
ജോസ് മാർട്ടിൻ പൂനെ: ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷനെ (ഐസിപിഎ) പ്രതിസന്ധികളില്‍ നിന്നു കരകയറ്റി പുരോഗതിയുടെ പാതയില്‍ എത്തിച്ചു ശക്തീകരിച്ചതിന്റെ…
ജോസ് മാർട്ടിൻ പൂനെ: മാധ്യമശുശ്രൂഷയില്‍ നൂറ്റാണ്ടു പിന്നിട്ട ചെറുപുഷ്പം മാസികയെ ഇന്ത്യന്‍ കാത്തലിക്ക് പ്രസ്സ് അസോസിയേഷന് (ഐസിപിഎ) ആദരിച്ചു. പ്രസിഡന്റ്…
ജോസ് മാർട്ടിൻ ക്രിസ്തുവിന്റെ അന്ത്യ അത്താഴ ചിത്രത്തിലെ യേശു ക്രിസ്തുവിന്റെയും ശിഷ്യന്മാരുടെയും സ്ഥാനത്ത് കേരളത്തിലെ രാഷ്ട്രീയ നേതാക്കളെ ഉൾപ്പെടുത്തികൊണ്ട്, ടൈംസ്…
This website uses cookies.