
അനില്‍ ജോസഫ്
റോം: കടുത്ത് ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇത് സംബന്ധിച്ച വാര്‍ത്താക്കുറിപ്പ് ഔദ്യോഗികമായി വത്തിക്കാന്‍ ന്യൂസ് പുറത്ത് വിട്ടു. കഴിഞ്ഞ കുറച്ച് ദിവസമായി ശ്വാസതടസത്തിന്‍റെ ബുദ്ധിമുട്ടുകള്‍ പാപ്പയെ ബാധിച്ചിരുന്നു. കഴിഞ്ഞ 2 പൊതു ദര്‍ശന കൂടികാഴ്ചകളിലും പാപ്പ സഹായിയെ വച്ചാണ് പ്രസംഗം വായിച്ചത്. കൂടാതെ കസാക്കിസ്ഥന്‍റെ പുതിയ അമ്പാസിഡറുമായുളള കൂടികാഴ്ചക്കിടെ ബ്രോകൈറ്റിസുമായി ബന്ധപ്പെട്ടുളള ബുദ്ധി മുട്ടുകള്‍ പര്യമായി പാപ്പ പറയുകയും ചെയ്യ്തിരുന്നു.
കഴിഞ്ഞ ആഴ്ച നടന്ന പൊതുദര്‍ശന കൂടികാഴ്ചയിലും പാപ്പ ശ്വാസതടസം മൂലമുളള ബുദ്ധിമുട്ട് പറഞ്ഞിരുന്നു. ജെമെല്ലി ആശുപത്രിയില്‍ വിദഗ്ദ പരിശോധനകള്‍ക്ക് ശേഷം പാപ്പ ആശുപത്രിയില്‍ തന്നെ തുടരുമെന്നാണ് സൂചന.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.