
പാലക്കാട്: വാക്കുകൾ വെറും കുമിളകളോ അക്ഷരക്കൂട്ടങ്ങളോ അല്ല. ചേരുവകൾ കൃത്യമാകുമ്പോൾ അതു താളബോധമുള്ള സംഗീതമായി പുനർജനിക്കും. ഇമ്പമാർന്ന ശബ്ദത്തിൽ ഹൃദയത്തോടു ചേർന്നുനിൽക്കും. അർഥവും സ്നേഹവും പ്രതീക്ഷയും വാരിക്കോരി നൽകും. രചനയിലും ശബ്ദത്തിലും ഈ കാവ്യനീതി കാലം പകർന്നുനൽകിയപ്പോൾ സിസ്റ്റർ ഡോ. ക്രിസ്റ്റി ആദ്യം പാട്ടുകാരിയായി. പിന്നെ രചനയും സംഗീതവും നിർവഹിച്ചു.
അധ്യാപിക, വൈസ് പ്രിൻസിപ്പൽ, പാട്ടുകാരി, രചയിതാവ്, സംഗീതസംവിധാനം എന്നീ മേഖലകളിലെല്ലാം സിസ്റ്റർ കൈയൊപ്പു ചാർത്തിക്കഴിഞ്ഞു.
പാലക്കാട് ജയ് ക്രിസ്റ്റോ പ്രൊവിൻസിലെ അംഗമായ സിസ്റ്റർ ക്രിസ്റ്റി സിഎംസി സ്വന്തമായി രചനയും സംഗീതവും നിർവഹിച്ച ആദ്യ ഭക്തിഗാന സിഡി പുറത്തിറങ്ങി. “ആ ഗേഹം അനശ്വര ഗേഹം” എന്ന പേരുള്ള സിഡിയിൽ മൃതസംസ്കാരവേളകളിൽ ആലപിക്കാനുതകുന്ന പ്രാർഥനാഗാനങ്ങളാണുള്
പാലക്കാട് രൂപതാധ്യക്ഷൻ മാർ ജേക്കബ് മനത്തോടത്ത് പ്രകാശനം നിർവഹിച്ച സിഡിയിൽ ബിഷപ്പിന്റെ അനുഗ്രഹപ്രഭാഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. ഗാനാലാപനങ്ങളിലൂടെ പ്രശസ്തനായ കെസ്റ്ററാണ് മുഖ്യഗായകൻ. കൂടാതെ ആർ.വി. കപ്പൂച്ചിൻ (ഫാ. റോജർ), സിസ്റ്റർ എമിൽ മരിയ സിഎംസി, സിസ്റ്റർ ജെസ്ന സിഎംസി, ഫാ. സനിൽ കുറ്റിപ്പുഴക്കാരൻ എന്നിവരും പാടിയിട്ടുണ്ട്. സങ്കീർത്തനാലാപനത്തിലൊ
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.