
അനിൽ ജോസഫ്
തിരുവനന്തപുരം: ‘ഒരു പൗരന്റെ മൗലീകാവകാശമാണ് വോട്ട്’ എന്ന സന്ദേശം വിളിച്ചോതി പിതാക്കന്‍മാര്‍ വോട്ട് രേഖപ്പെടുത്തി. കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ പട്ടം സെന്റ് മേരീസിലും, ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യവും സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസും ജവഹര്‍ എല്‍പിഎസിലുമാണ് വോട്ടവകാശം വിനിയോഗിച്ചത്.
പൗരന്റെ മൗലീകാവകാശമാണു വോട്ട് എന്നും, കോവിഡ് കാലത്തും പ്രതിസന്ധികളെ അഭിമുഖീകരിച്ച് വോട്ട് ചെയ്യാനെത്തിയവരെ അഭിനന്ദിച്ചുമാണു പിതാക്കന്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനയോഗിച്ച് മടങ്ങിയത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരെഞ്ഞെടുപ്പില്‍, അടുത്ത രണ്ട് ഘട്ടങ്ങളിലും ജനങ്ങള്‍ സുരക്ഷിതരായി വോട്ടവകാശം രേഖപ്പെടുത്തണമെന്ന് പിതാക്കന്‍മാര്‍ ഓര്‍മ്മിപ്പിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.