
അനിൽ ജോസഫ്
തിരുവനന്തപുരം: ‘ഒരു പൗരന്റെ മൗലീകാവകാശമാണ് വോട്ട്’ എന്ന സന്ദേശം വിളിച്ചോതി പിതാക്കന്‍മാര്‍ വോട്ട് രേഖപ്പെടുത്തി. കര്‍ദിനാള്‍ ക്ലീമിസ് കാതോലിക്കാ ബാവ പട്ടം സെന്റ് മേരീസിലും, ആര്‍ച്ച് ബിഷപ്പ് ഡോ.എം.സൂസപാക്യവും സഹായ മെത്രാന്‍ ഡോ.ആര്‍.ക്രിസ്തുദാസും ജവഹര്‍ എല്‍പിഎസിലുമാണ് വോട്ടവകാശം വിനിയോഗിച്ചത്.
പൗരന്റെ മൗലീകാവകാശമാണു വോട്ട് എന്നും, കോവിഡ് കാലത്തും പ്രതിസന്ധികളെ അഭിമുഖീകരിച്ച് വോട്ട് ചെയ്യാനെത്തിയവരെ അഭിനന്ദിച്ചുമാണു പിതാക്കന്‍മാര്‍ തങ്ങളുടെ വോട്ടവകാശം വിനയോഗിച്ച് മടങ്ങിയത്.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുളള തെരെഞ്ഞെടുപ്പില്‍, അടുത്ത രണ്ട് ഘട്ടങ്ങളിലും ജനങ്ങള്‍ സുരക്ഷിതരായി വോട്ടവകാശം രേഖപ്പെടുത്തണമെന്ന് പിതാക്കന്‍മാര്‍ ഓര്‍മ്മിപ്പിച്ചു.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.