അനിൽ ജോസഫ്
കോട്ടയം: കോട്ടയം അയൽക്കുന്നത്തെ പുന്നത്തുറ സെന്റ് തോമസ് ദേവാലയ (വെള്ളാപ്പള്ളി പള്ളി) വികാരി ഫാ.ജോർജ് എട്ടുപറയിൽ കിണറ്റിൽ മരിച്ചനിലയിൽ. 55 വയസായിരുന്നു, എടത്വ സ്വദേശിയാണ്. പള്ളിയുടെ സമീപത്തു നിന്നുള്ള കിണറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ ഉച്ചയോടെ പള്ളിയിൽ വികാരിയെ കണ്ടവരുണ്ടായിരുന്നു എന്നാൽ, വൈകിട്ടോടെയാണ് കാണാതായെന്ന വിവരം പൊലീസിനു ലഭിച്ചത്. വികാരിയുടെ മുറിയുടെ വാതിൽ ചാരിയ നിലയിലായിരുന്നു. മൊബൈൽഫോൺ നിശബ്ദമാക്കിയ നിലയിൽ കണ്ടെത്തിയിരുന്നു.
പള്ളിയിൽ അടുത്തിടെ ഉണ്ടായ അഗ്നിബാധയിൽ ചില രേഖകൾ കത്തിനശിച്ചിരുന്നു. ഇതേതുടർന്ന് വൈദികൻ മാനസിക സമ്മർദ്ദത്തിൽ ആയിരുന്നതായി വിവരമുണ്ട്. വിദേശത്തുനിന്ന് ഏതാനും മാസങ്ങൾക്ക് മുമ്പാണ് തിരിച്ചെത്തിയ വൈദികൻ പള്ളിയുടെ ചുമതല ഏറ്റെടുത്തത്. വൈദികന്റെ മരണത്തിൽ പ്രാഥമികമായി ദുരൂഹതകൾ ഇല്ലെന്ന് ഇടവക വിശ്വാസികൾ മാധ്യമങ്ങളോട് പ്രതികരിച്ചു.
വിശ്വാസിയുടെ വെളിപ്പെടുത്തൽ
അനില്‍ ജോസഫ് വത്തിക്കാന്‍ സിറ്റി : ഇന്ന് ഫ്രാന്‍സിസ് പാപ്പ വത്തിക്കാനില്‍ തന്‍റെ അജപാലന ദൗത്യം ഏറ്റെടുത്തതിന്‍റെ 12 വര്‍ഷം…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ റോമിലെ ജെമെല്ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് ഇന്ന് 27 ദിനങ്ങള്‍ പിന്നിടുമ്പോള്‍…
തപസ്സുകാലം ഒന്നാം ഞായർ യേശു തന്റെ ദൗത്യം ആരംഭിക്കുന്നു. യോഹന്നാനിൽ നിന്നും സ്നാനം സ്വീകരിച്ചയുടനെ, ആത്മാവ് അവനെ മരുഭൂമിയിലേക്ക് നയിക്കുന്നു.…
ജോസ് മാർട്ടിൻ ഇന്ന് അന്താരാഷ്ട്ര വനിതാദിനം. വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ, കുടുംബം തുടങ്ങിയ മേഖലകളിൽ വനിതകൾ നേടിയ വിജയത്തിന്റെ ഓർമ്മപ്പെടുത്തലാണ്…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിന്‍റെ 21-ാം നാള്‍ ഇടറുന്ന സ്വരത്തില്‍ പ്രാര്‍ഥനകള്‍ക്ക് നന്ദി…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : ഫ്രാന്‍സിസ്പാപ്പയെ കടുത്ത ശ്വാസ തടസത്തെ തുടര്‍ന്ന് വെന്‍റിലേറ്ററിലേക്ക് മാറ്റി. ഇന്നലെ ഉച്ച തിരിഞ്ഞ്…
This website uses cookies.
View Comments
ആകസ്മിക മരണത്തിൽ ദുഃഖിക്കുന്നു.