
സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്കാ രൂപതയിലെ പാറശാല ഫൊറോന വികാരിയും ആറയൂർ ഇടവക വികാരിയുമായ ഫാ. റോബർട്ട് വിൻസെന്റാണ് വ്യത്യസ്‌തമായ ഈ നന്ദി പ്രകടനത്തിന് പിന്നിൽ. ആറയൂർ ഇടവകയിൽ സ്‌തുത്യർഹമായ സേവനത്തിന് ശേഷം പടിയിറങ്ങുന്നതിന് ഒരാഴ്‌ച കിടക്കെയാണ് അച്ചൻ ഇടവകാ കുടുംബത്തിന് വ്യത്യസ്‌തമായ നന്ദി പ്രകടനവുമായെത്തിയത്.
“ആറയൂർ, പോരന്നുർ, കാക്കവിള ,ചാവല്ലൂർ, പൊറ്റ തുടങ്ങിയ ഇടവകകളിലേക്ക് എന്നെ സ്വീകരിച്ചതിന് നന്ദി” എന്ന് തുടക്കുന്ന നന്ദിയുടെ വാക്കുകളിൽ 2183 ദിവസങ്ങളിൽ തന്റെ സേവനം ലഭിച്ച എല്ലാ മേഖലകളെയും അച്ചൻ തന്റെ നന്ദിയുടെ വാക്കുകളിൽ ഓർമ്മിക്കുന്നുണ്ട് .
ഞായറാഴ്‌ച (08.04.2018) തന്റെ നന്ദിയുടെ വാക്കുകൾ ഒരു കാർഡിലാക്കി എല്ലാ പളളികളിലുമുളള കുടുംബങ്ങളിൽ അച്ചൻ എത്തിച്ചു.
അടുത്ത ശനിയാഴ്‌ച (14. 04.2018) കട്ടയ്ക്കോട് ഫൊറോന ദേവാലയത്തിന്റെ പുതിയ വികാരിയായി അച്ചൻ ചുമതല ഏറ്റെടുക്കും.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.