
സ്വന്തം ലേഖകന്‍
ചുങ്കപ്പാറ : പീഡാനുഭവ സ്മരണയില്‍ കുരിശുമേന്തി നിര്‍മ്മലപുരം കരുവളളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് നാല്‍പ്പതാം വെളളിയില്‍ വിശ്വാസികള്‍ക്കൊപ്പം ചങ്ങനാശേരി രൂപതാ ബഷപ്പ് മാര്‍ പെരുന്തോട്ടവും. ‘
മഴയിലും പ്രാര്‍ഥനകള്‍ ഇടമുറിയാതെ ഉരുവിട്ടാണ് കുരിശുമല തീര്‍ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികള്‍ നീങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചുങ്കപ്പാറ സെന്‍്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നിന്നാണ് കാരിശിന്റെ വഴി ആരംഭിച്ചത്.
ചങ്ങനാശേരി രൂപത വികാരി ജനറല്‍ മോണ്‍.തോമസ് പാടിയത്ത് കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. ചങ്ങനാശേരി, തിരുവല്ല അതിരൂപതകളിലേയും വിജയപുരം കാഞ്ഞിരപ്പളളി രൂപതകളിലേയും വൈദികര്‍ കുരിശിന്റെ വഴി പ്രാര്‍ഥനയില്‍ അണി നിരന്നു.
ജോസ് മാർട്ടിൻ മുതിർന്ന മാധ്യമ പ്രവർത്തകനും, മാധ്യമപരിശീലകനും,അദ്ധ്യാപകനും,വരാപ്പുഴ അതിരൂപതാ അംഗവുമായ പ്രൊഫ. ഡോ. ഇഗ്നേഷ്യസ് ഗോൺസാൽവസിനെ അദ്ദേഹത്തിന്റെ സഭാ-സാമൂഹിക മേഖലകളിലെ സമഗ്ര…
ആണ്ടുവട്ടത്തിലെ പത്തൊമ്പതാം ഞായർ നമ്മിൽ ആരാണ് ജീവിതത്തിലെ കൊടുങ്കാറ്റുകളെ നേരിടാതെ കടന്നുപോയിട്ടുള്ളത്? ഒരു ഗുരുതര രോഗം... തകർന്നുപോകുന്ന കുടുംബബന്ധങ്ങൾ... മക്കളെക്കുറിച്ചുള്ള…
ആണ്ടുവട്ടത്തിലെ പതിനാറാം ഞായർ നന്മയും തിന്മയും, ശരിയും തെറ്റും, കറുപ്പും വെളുപ്പും, കതിരും കളകളും... എല്ലാം മണ്ണിലാണ് വേരൂന്നിയിരിക്കുന്നത്. അതൊരു…
ആണ്ടുവട്ടത്തിലെ പതിനഞ്ചാം ഞായർ സമവീക്ഷണ സുവിശേഷങ്ങൾ ശ്രദ്ധയോടെ വായിക്കുമ്പോൾ ഒരു കാര്യം നമ്മുടെ മനസ്സിനെ ആഴത്തിൽ സ്പർശിക്കും. അത് യേശുവിന്റെ…
സ്വന്തം ലേഖകന്‍ വത്തിക്കാന്‍ സിറ്റി : വേനല്‍ക്കാലത്തെ പതിവുപോലെ, പ്രാര്‍ത്ഥനയ്ക്കും വിശ്രമത്തിനുമായി പാപ്പാ കാസ്റ്റെല്‍ ഗാന്തോള്‍ഫോയില്‍ എത്തി . ജൂലൈ…
ആണ്ടുവട്ടത്തിലെ പതിനാലാം ഞായർ യേശുവിന്റെ ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടങ്ങളിലൊന്നാണിത്. അവന്റെ വാക്കുകൾ ജീവൻ പകർന്നുവെങ്കിലും, അവനെ കേൾക്കാൻ പല…
This website uses cookies.