
സ്വന്തം ലേഖകന്‍
ചുങ്കപ്പാറ : പീഡാനുഭവ സ്മരണയില്‍ കുരിശുമേന്തി നിര്‍മ്മലപുരം കരുവളളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് നാല്‍പ്പതാം വെളളിയില്‍ വിശ്വാസികള്‍ക്കൊപ്പം ചങ്ങനാശേരി രൂപതാ ബഷപ്പ് മാര്‍ പെരുന്തോട്ടവും. ‘
മഴയിലും പ്രാര്‍ഥനകള്‍ ഇടമുറിയാതെ ഉരുവിട്ടാണ് കുരിശുമല തീര്‍ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികള്‍ നീങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചുങ്കപ്പാറ സെന്‍്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നിന്നാണ് കാരിശിന്റെ വഴി ആരംഭിച്ചത്.
ചങ്ങനാശേരി രൂപത വികാരി ജനറല്‍ മോണ്‍.തോമസ് പാടിയത്ത് കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. ചങ്ങനാശേരി, തിരുവല്ല അതിരൂപതകളിലേയും വിജയപുരം കാഞ്ഞിരപ്പളളി രൂപതകളിലേയും വൈദികര്‍ കുരിശിന്റെ വഴി പ്രാര്‍ഥനയില്‍ അണി നിരന്നു.
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.