
സ്വന്തം ലേഖകന്‍
ചുങ്കപ്പാറ : പീഡാനുഭവ സ്മരണയില്‍ കുരിശുമേന്തി നിര്‍മ്മലപുരം കരുവളളിക്കാട് സെന്റ് തോമസ് കുരിശുമലയിലേക്ക് നാല്‍പ്പതാം വെളളിയില്‍ വിശ്വാസികള്‍ക്കൊപ്പം ചങ്ങനാശേരി രൂപതാ ബഷപ്പ് മാര്‍ പെരുന്തോട്ടവും. ‘
മഴയിലും പ്രാര്‍ഥനകള്‍ ഇടമുറിയാതെ ഉരുവിട്ടാണ് കുരിശുമല തീര്‍ഥാടന കേന്ദ്രത്തിലേക്ക് വിശ്വാസികള്‍ നീങ്ങിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് ചുങ്കപ്പാറ സെന്‍്റ് ജോര്‍ജ്ജ് മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ നിന്നാണ് കാരിശിന്റെ വഴി ആരംഭിച്ചത്.
ചങ്ങനാശേരി രൂപത വികാരി ജനറല്‍ മോണ്‍.തോമസ് പാടിയത്ത് കുരിശിന്റെ വഴിയില്‍ പങ്കെടുത്തു. ചങ്ങനാശേരി, തിരുവല്ല അതിരൂപതകളിലേയും വിജയപുരം കാഞ്ഞിരപ്പളളി രൂപതകളിലേയും വൈദികര്‍ കുരിശിന്റെ വഴി പ്രാര്‍ഥനയില്‍ അണി നിരന്നു.
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.