
സ്വന്തം ലേഖകന്‍
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ്.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലംചെയ്തു.
നവംബര്‍ ന് അമ്പതിആറാം വയസ്സില്‍ പിന്‍തുടര്‍ച്ചാവകാശത്തോടെ കോഡ്ജൂറ്റര്‍ ബിഷപ്പായി നിയമിതനായി. ഫെബ്രുവരി ന് ബിഷപ്പായി നിയമിതനായ പിതാവ് ബിഷപ്പ് പീറ്റര്‍ എം. ചേനപ്പറമ്പിലിന്റെ പിന്‍ഗാമിയായി ഡിസംബര്‍ ന് ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി ചുമതലയേറ്റു.
ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മെയ് ന് ആലപ്പുഴയില്‍ ചെത്തിയില്‍ ജനിച്ചു, ഒക്ടോബര്‍ ന് ബിഷപ്പ് മൈക്കിള്‍ ആറാട്ടുകുളത്തില്‍ നിന്ന് മൗ് കാര്‍മല്‍ കത്തീഡ്രലില്‍ വെച്ച് വൈദികനായി അഭിഷിക്തനായി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം നേടിയതിന് ശേഷം ല്‍ ആലപ്പുഴ മൈനര്‍ സെമിനാരിയുടെ റെക്ടറായും ലിയോ തകകക ഹൈസ്കൂളിന്റെ മാനേജരായും പ്രവര്‍ത്തിച്ചിട്ടു്. ദീര്‍ഘകാലം ആലുവ സെന്റ്. ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ അധ്യാപകനായും, രൂപത കണ്‍സള്‍ട്ടറായും, രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും പിതാവ് സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്
സുനാമി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട തീരദേശവാസികളുടെ ന്യായമായ അവകാശങ്ങള്‍സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതിനുവേി ഐതിഹാസികമായ സമരത്തിന് നേതൃത്വം നല്‍കിയത് സ്റ്റീഫന്‍ പിതാവായിരുന്നു.
ദേഹാസ്വാസ്ഥ്യം മൂലം പിതാവ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലായെന്നും രൂപതാ ചാന്‍സലര്‍ അറിയിച്ചു.
ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്റെ. സെബാസ്റ്റ്യന്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ രാവിലെ പിതാവിന്റെ ജദേശമായ ചെത്തിയിലും തുടര്‍ന്ന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും . മൃതസംസ്കാരം ചൊവ്വാഴ്ച്ച ആലപ്പുഴ മൗ് കാര്‍മ്മല്‍ കത്തീഡ്രലില്‍
പെന്തക്കോസ്താ തിരുനാൾ ഭയം മരവിപ്പായി മാറുന്ന അവസ്ഥ ചിത്രീകരിച്ചു കൊണ്ടാണ് സുവിശേഷം ആരംഭിക്കുന്നത്. "ശിഷ്യന്മാർ യഹൂദരെ ഭയന്ന് കതകടച്ചിരിക്കെ..." ഭയം…
സ്വർഗ്ഗാരോഹണ തിരുനാൾ ഒരു പക്ഷിയുടെ യാത്ര പോലെ ഒന്നുംതന്നെ അവശേഷിപ്പിക്കാതെ കടന്നുപോയവനാണ് യേശു. അവസാനം ശേഷിച്ചത് ഭയവും ആശങ്കയും നിറഞ്ഞ…
ജോസ് മാർട്ടിൻ ക്രിസ്തീയ വിശ്വാസത്തിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളിലൊന്നായ ക്രിസ്തുവിന്റെ അന്ത്യ അത്താഴത്തെ (The Last Supper) അടിസ്ഥാനമാക്കി 1495…
പെസഹാക്കാലം ആറാം ഞായർ യോഗാത്മകമായ ദർശനങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്ന ഒരു സുവിശേഷഭാഗം. മിസ്റ്റിസിസം ആണിത്. ആ ആത്മജ്ഞാനത്തിന് മുൻപിൽ നിശബ്ദരായി…
പെസഹാക്കാലം അഞ്ചാം ഞായർ "നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ടാ. ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ" (14:1). യേശുവിന്റെ അന്ത്യ വചസ്സുകളുടെ ആദ്യ…
പെസഹാക്കാലം നാലാം ഞായർ ആടുകളെ പേരുചൊല്ലി വിളിക്കുന്ന ഒരു ഇടയന്റെ ചിത്രത്തോടെയാണ് സുവിശേഷ ഭാഗം തുടങ്ങുന്നത്. ഇടയനും ആടുകളും ഒരു…
This website uses cookies.