
സ്വന്തം ലേഖകന്‍
ആലപ്പുഴ: ആലപ്പുഴ രൂപതയുടെ മുന്‍ അധ്യക്ഷന്‍ ബിഷപ്പ്.സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ കാലംചെയ്തു.
നവംബര്‍ ന് അമ്പതിആറാം വയസ്സില്‍ പിന്‍തുടര്‍ച്ചാവകാശത്തോടെ കോഡ്ജൂറ്റര്‍ ബിഷപ്പായി നിയമിതനായി. ഫെബ്രുവരി ന് ബിഷപ്പായി നിയമിതനായ പിതാവ് ബിഷപ്പ് പീറ്റര്‍ എം. ചേനപ്പറമ്പിലിന്റെ പിന്‍ഗാമിയായി ഡിസംബര്‍ ന് ആലപ്പുഴ രൂപതയുടെ മൂന്നാമത്തെ ബിഷപ്പായി ചുമതലയേറ്റു.
ബിഷപ്പ് സ്റ്റീഫന്‍ അത്തിപ്പൊഴിയില്‍ മെയ് ന് ആലപ്പുഴയില്‍ ചെത്തിയില്‍ ജനിച്ചു, ഒക്ടോബര്‍ ന് ബിഷപ്പ് മൈക്കിള്‍ ആറാട്ടുകുളത്തില്‍ നിന്ന് മൗ് കാര്‍മല്‍ കത്തീഡ്രലില്‍ വെച്ച് വൈദികനായി അഭിഷിക്തനായി.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ നിന്ന് ഫിലോസഫിയില്‍ ബിരുദം നേടിയതിന് ശേഷം ല്‍ ആലപ്പുഴ മൈനര്‍ സെമിനാരിയുടെ റെക്ടറായും ലിയോ തകകക ഹൈസ്കൂളിന്റെ മാനേജരായും പ്രവര്‍ത്തിച്ചിട്ടു്. ദീര്‍ഘകാലം ആലുവ സെന്റ്. ജോസഫ്സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍ അധ്യാപകനായും, രൂപത കണ്‍സള്‍ട്ടറായും, രൂപത സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായും പിതാവ് സേവനം അനുഷ്ട്ടിച്ചിട്ടുണ്ട്
സുനാമി ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെട്ട തീരദേശവാസികളുടെ ന്യായമായ അവകാശങ്ങള്‍സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കുന്നതിനുവേി ഐതിഹാസികമായ സമരത്തിന് നേതൃത്വം നല്‍കിയത് സ്റ്റീഫന്‍ പിതാവായിരുന്നു.
ദേഹാസ്വാസ്ഥ്യം മൂലം പിതാവ് കുഴഞ്ഞുവീഴുകയായിരുന്നുവെന്നും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലായെന്നും രൂപതാ ചാന്‍സലര്‍ അറിയിച്ചു.
ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്റെ. സെബാസ്റ്റ്യന്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന ഭൗതികശരീരം നാളെ രാവിലെ പിതാവിന്റെ ജദേശമായ ചെത്തിയിലും തുടര്‍ന്ന് ആലപ്പുഴ മൗണ്ട് കാര്‍മ്മല്‍ കത്തീഡ്രല്‍ ദേവാലയത്തില്‍ പൊതുദര്‍ശനത്തിനുവെയ്ക്കും . മൃതസംസ്കാരം ചൊവ്വാഴ്ച്ച ആലപ്പുഴ മൗ് കാര്‍മ്മല്‍ കത്തീഡ്രലില്‍
പെസഹാക്കാലം രണ്ടാം ഞായർ യേശുവിന്റെ ശിഷ്യന്മാർ. ആ പേരിന് ഇനി അവർ അർഹരാണോ? ഗുരുവിനെ തള്ളിപ്പറഞ്ഞവരാണവർ. ഗത്സമനിയിൽ വച്ച് അവനെ…
ജോസ് മാർട്ടിൻ ഈസ്റ്റർ രാവിൽ ആലപ്പുഴ ഔർ ലേഡി ഓഫ് മൗണ്ട് കാർമ്മൽ കത്തീഡ്രലിൽ രൂപതാദ്ധ്യക്ഷൻ ബിഷപ്പ് ഡോ. ജെയിംസ്…
ഈസ്റ്റർ ഈസ്റ്റർ വരുന്നത് ദുഃഖവെള്ളിയുടെ നിലവിളിയുമായാണ്. അതിൽ ലോകത്തിലെ ക്രൂശിക്കപ്പെട്ടവരെല്ലാവരും ഉൾക്കൊള്ളുന്നുണ്ട്. അതുകൊണ്ടാണ് കുരിശിന്റെ അടയാളങ്ങൾ വഹിച്ചുകൊണ്ട് ഉയിർത്തെഴുന്നേറ്റവൻ ശിഷ്യന്മാർക്ക്…
ഓശാന ഞായർ ക്രിസ്തുവിന്റെ പീഡാനുഭവം നമ്മുടെ ധ്യാന വിഷയമാകുന്ന ദിനങ്ങൾ. നമ്മുടെ വിശ്വാസത്തിന്റെ ഉറവിടവും ഉന്നതിയുമാണത്. എന്തു നൊമ്പരങ്ങൾ വന്നാലും…
തപസ്സുകാലം അഞ്ചാം ഞായർ യേശു സൗഹൃദത്തെയും മരണത്തെയും മുഖാമുഖം ദർശിക്കുന്ന രംഗമാണ് ഇന്നത്തെ സുവിശേഷം ചിത്രീകരിക്കുന്നത്. സ്നേഹവും നൊമ്പരവും: എല്ലാ…
തപസ്സുകാലം നാലാം ഞായർ അന്ധത ശാരീരികമായ ഒരു അവസ്ഥ മാത്രമല്ല, പ്രതീകാത്മകവും കൂടിയാണ്. ഈ രണ്ട് അവസ്ഥകളെയുമാണ് ഇന്നത്തെ സുവിശേഷം…
This website uses cookies.