
കൊച്ചി: ഇറ്റലിയിലെ പാദുവായിൽ നിന്നുള്ള വിശുദ്ധ അന്തോണീസിന്റെ തിരുശേഷിപ്പു പ്രയാണത്തിനു കലൂർ സെന്റ് ആന്റണീസ് ദേവാലയത്തിൽ സ്വീകരണം നൽകി. ഇന്നു രാത്രി 10.30 വരെ തിരുശേഷിപ്പു വണങ്ങാൻ അവസരമുണ്ടാവും.
വിശുദ്ധന്റെ വാരിയെല്ലിന്റെ ചെറിയ ഭാഗമാണു തിരുശേഷിപ്പായി കൊണ്ടുവന്നിട്ടുള്ളത്. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്റെ നേതൃത്വത്തിൽ തിരുശേഷിപ്പു സ്വീകരിച്ചു. ഇന്നു പുലർച്ചെ 4.30 നു തിരുശേഷിപ്പു വണക്കം ആരംഭിക്കും.
6.15, 9.15, 10.45, 2.00, 4.30, 7.00 സമയങ്ങളിൽ വിശുദ്ധ കുർബാനയുണ്ടാവും. 10.45-നുള്ള വിശുദ്ധ കുർബാനയ്ക്കു മുൻ ആർച്ച് ബിഷപ് ഡോ. ഫ്രാൻസിസ് കല്ലറയ്ക്കൽ മുഖ്യ കാർമികത്വം വഹിക്കും.8.30 നു തിരുശേഷിപ്പ് അന്റോണിയൻ ഹാളിൽ നിന്നു ദേവാലയത്തിലേക്കു മാറ്റും.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.