
സ്വന്തം ലേഖകന്‍
തിരുവനന്തപുരം :കടലിനോട് മല്ലടിച്ച് ഉപജീവനം നയിക്കുന്നവർ, കടലിനോളം ഭീകരാന്തരീക്ഷത്തിൽ എത്തിയ കേരളത്തിന്റെ വിവിധ പ്രദേശങ്ങളിലേക്ക് യാത്രയാവുകയാണ്.
ഓഖി ദുരന്തം നൽകിയ വേദന തീരുന്നതിനു മുൻപ് തങ്ങളുടെ സഹോദരങ്ങളെ തേടിയെത്തിയ വലിയ ദുരന്തത്തിന് കൈത്തങ്ങാവൻ യാത്രയാവുകയാണ് ഒരുകൂട്ടം സഹോദരങ്ങൾ.
തിരുവനന്തപുരത്തെ തീര പ്രദേശങ്ങളായ പുതുക്കുറിച്ചി ഇടവക 10 വള്ളങ്ങളും, വിഴിഞ്ഞം 50 വള്ളങ്ങളും റെഡിയാക്കികഴിഞ്ഞു.
പൂന്തുറ ഗ്രാമത്തിൽ നിന്നും സഹായഹസ്തവുമായി
9 വള്ളങ്ങളാണ് രക്ഷാപ്രവർത്തനങ്ങക്കായി മറ്റു പ്രദേശങ്ങളിലേക്ക് ഇന്ന് രാത്രി തന്നെ യാത്രയാകുന്നത്. കൂടുതൽ വള്ളങ്ങൾ ഇനിയും തയ്യാറാവുന്നു.
നമുക്ക് പ്രാർത്ഥനയുടെ ശക്തിപകരാം, ദുരിതമുഖത്ത് സഹായമായി കൂടെയായിരിക്കാം.
തപസ്സുകാലം മൂന്നാം ഞായർ ക്ഷീണിതരായ രണ്ടുപേർ: യേശുവും സമരിയാക്കാരിയായ സ്ത്രീയും. അവർ തമ്മിലുള്ള കൂടിക്കാഴ്ചയാണ് ഇന്നത്തെ സുവിശേഷ പ്രതിപാദ്യം. യാത്ര…
തപസ്സുകാലം രണ്ടാം ഞായർ തപസ്സുകാലം അങ്ങനെയാണ്. നമ്മെ ആശ്ചര്യപ്പെടുത്തിക്കൊണ്ടേയിരിക്കും. പ്രായശ്ചിത്തത്തിന്റെയും പരിത്യാഗത്തിന്റെയും ദിനങ്ങളാണതെന്ന് പറയുമ്പോഴും സൂര്യതേജസ്സെന്നപോലെ ഊർജ്ജം നൽകുന്ന ദിനരാത്രങ്ങൾ…
തപസ്സുകാലം ഒന്നാം ഞായർ "അനന്തരം, പിശാചിനാല്‍ പരീക്ഷിക്കപ്പെടുന്നതിന് യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നയിച്ചു" (മത്താ. 4:1). യേശുവിന്റെ പ്രലോഭനങ്ങൾ ഒരു…
ജോസ് മാർട്ടിൻ കൊച്ചി: ആത്മഹത്യ ചെയ്യുന്നത് പൂർണ്ണ ബോധത്തോടെയാകാൻ സാധ്യതയില്ലാത്തതിനാലും, അത് നിർണ്ണയിക്കാൻ മനുഷ്യന് അസാധ്യമായതിനാലും അവർക്ക് ലളിതമായ ദിവ്യബലിയോടുകൂടെ…
ജോസ് മാർട്ടിൻ ഡൽഹി: ഭാരത ലത്തീൻ കത്തോലിക്കാ മെത്രാൻ സമിതിയുടെ (സി.സി.ബി.ഐ.) ഡപ്യൂട്ടി സെക്രട്ടറി ജനറലായി റവ. ഡോ. സ്റ്റീഫൻ…
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
This website uses cookies.