
നെയ്യാറ്റിൻകര: വിദ്യാഭ്യാസ വർഷത്തിന്റെ ഭാഗമായി ബി.സി.സി.കളിൽ നടത്തുന്ന രണ്ടാംഘട്ട ക്ലാസ്സുകൾ ഓഗസ്റ്റ് 4-ന് തുടങ്ങുന്നു. ഓഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലായി നെയ്യാറ്റിൻകര രൂപതയിലെ 1500 ബി.സി.സി. യൂണിറ്റുകളിൽ ക്ലാസ്സുകൾ നടത്തും.
രൂപതാതല റിസോഴ്സ് ടീമാണ് ക്ലാസ്സുകൾക്ക് നേതൃത്വം നൽകുന്നത്. ഓരോ ഞായറാഴ്ച്ചയും 250 ഓളം ബി.സി.സി.കളിൽ ക്ലാസ്സ് നടക്കും. “മാധ്യമ നിയന്ത്രിത മണിക്കൂർ” എന്ന ആശയം പ്രചരിപ്പിക്കുന്നതിലൂടെ വിദ്യാർത്ഥികൾക്ക് ഭവനങ്ങളിൽ പഠന സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം.
“ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു ഭക്ഷണം കഴിക്കുന്ന കുടുംബം” എന്ന ആശയത്തിനും ഇതോടൊപ്പം പ്രചാരം നൽകും.
ക്ലാസ്സുകൾക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായതായി ശുശ്രൂഷാ കോ-ഓർഡിനേറ്റർ മോൺ.വി.പി.ജോസും, വിദ്യാഭ്യാസ കമ്മീഷൻ ഡയറക്‌ടർ ഫാ.ജോണി കെ.ലോറൻസും അറിയിച്ചു.
ആണ്ടുവട്ടത്തിലെ ആറാം ഞായർ ധാർമികവിപ്ലവം വിതയ്ക്കുന്ന ഒരു സുവിശേഷഭാഗം. യേശു പൂർവികരുടെ നിയമത്തെ സ്നേഹം കൊണ്ട് വ്യാഖ്യാനിക്കുന്നു. സമൂലമായ പരിവർത്തനത്തിന്റെ…
ജോസ് മാർട്ടിൻ ബെംഗളുരു: ഭാരത കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) പുതിയ പ്രസിഡന്റായി ഹൈദരാബാദ് ആര്‍ച്ച് ബിഷപ്പ് കർദ്ദിനാൾ ഡോ.ആന്റണി…
ആണ്ടുവട്ടത്തിലെ അഞ്ചാം ഞായർ പ്രകാശം: ദൈവത്തിന്റെ ഏറ്റവും സുന്ദരമായ നിർവചനങ്ങളിൽ ഒന്ന് (1യോഹ1:5). പക്ഷേ ഇന്നത്തെ സുവിശേഷഭാഗം വേറൊരു കാഴ്ചപ്പാടാണ്…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര പുരസ്കാരങ്ങൾ വിതരണം ചെയ്തു. കേരള കത്തോലിക്കാ…
ആണ്ടുവട്ടത്തിലെ നാലാം ഞായർ "ജനക്കൂട്ടത്തെ കണ്ടപ്പോൾ യേശു മലയിലേക്കു കയറി". തന്നെ അനുഗമിക്കുന്നവരുടെ വേദന, കണ്ണുനീർ, അവർ അനുഭവിച്ച അനീതികൾ,…
ജോസ് മാർട്ടിൻ കൊച്ചി: കേരള ലാറ്റിൻ കാത്തലിക് ഹിസ്റ്ററി അസോസിയേഷന്റെ പ്രഥമ ചരിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. വിജയപുരം രൂപതാ കോർപ്പറേറ്റ്…
This website uses cookies.